Saturday, April 11, 2009

burdha

http://www.islamkerala.com/PDF/burdha.pdf

shekh jeelani (r.a)

                                                                                     font problem pls click here           




ssiJv A_vZpÂJmZnÀ Poem\n(d)...............


ssiJv Poem\n (J±kÃmlp knÀdlp Akokv ; {]uVKw`ocamb AhnSps¯ Bß clkys¯ PK¶nb´mhv C\nbpan\nbpw ]cnip²ns¸Sp¯s«)bpsS P·tZiw t]Àjybnse "Ioem³' BIp¶p. Ad_nbn ""Poem³'' F¶mWv Adn bs¸Sp¶Xv. B[p\nI Cdmsâ XeØm\amb sSlvdmsâ ]Snªmdp `mK¯v "Xz_cnØm³' sÌbvänse Hcp PnÃbmWv Poem³. Imkv]nb³ kap{ZXoc¯mWo {]tZiw ØnXn sN¿p¶Xv. Poem\nse "\n^v'(Niff){Kma¯nemWv ssiJv `qPmX \mbXv. Cdm\n P\n¨ ssiJv Poem\n PohnX¯n knwl`mKhpw Ign¨p Iq«nbXv CdmJnsâ XeØm\amb _KvZmZnembncp¶p.

lnPvd: 20þ22 hÀj¡me§fn lpssZ^¯p_v\p bam³(d)sâ ssk\ym[n] Xy¯n t]Àjy³ cmPy§fn \S¯nb ]Stbm«¯n\nSbnemWv Poem³ {]hniyIÄ CkvemanI cm{ã¯n ebn¨ptNÀ¶Xv. {]ikvXamb \lmhµv (B [p\nI Xlvdm³) AkÀss_Pm³, k³Pm³, Jkvho³ apXemb cmPy§Ä IogS¡nb tijamWv Poem³ IogS¡nbXv. ]n¡me¯v Ipdª Imew apkvenw `cW¯n \n¶p hn«pt]mb Poem³ {]hniysb {]KÛ\mb kCuZp_v\p Bkzn(d)hmWv Xncn¨p ]nSn¨Xv.

 

 P·hÀjw

lnPvd:561 ({InkvXmÐw.1165) emWv ssiJv Poem\n tZlhntbmKaSªXv F¶ Imcy¯n kÀÆNcn{XImc·mcpw tbmPn¨ncn¡p¶p. P·hÀjw lnPvd:470 ({In. 1077) BsW¶v `qcn]£ Ncn{XImc·mcpw tcJs¸Sp¯p¶p.

ssiJnsâ kaImenI\mb C_v\p Pukn FgpXnbXp{]Imcw ln. 471 F¶ A`n{]mbamWv IqSpX icnbmbncn¡m³ km[yXsb¶v B[p\nI KthjI\mb tUm. AÐp dkmJv Ioem\n A`n{]mbs¸Sp¶p. CtX hÀjamWv \½psS au enZv {KÙ§fnepw ]cmaÀin¨pImWp¶Xv. ssiJv Poem\nbpsS P·Ime¯v apkvenw temI¯nsâ `cW kmcYyw ""kÂPqJo kpÂXzm·mÀ¡mbncp¶p. {]ikvX\mb ""ap¡vjm'' N{IhÀ¯nbmbncp¶p A¶s¯ cmPmhv. hn{ipX \mb ""\nfmap aenIv'' a{´nbpw.

 

 ss]XrIw

A_qkzmenlv aqkm P³KotZmkvXv(d) BWv ssiJv(d)sâ ]nXmhv. P¦otZmkvXv F¶Xv A\d_n ]ZamWv. P¦v F¶m bp²w. tZmkvXv F¶m {]nb³. ssiJhÀIfpsS ]nXmhp bp²{]nbs\¶ AÀYw hcp¶ P¦ntZmkvXv F¶ Øm\t¸cn hnfn¡s¸Sp¶p (JemCZp PhmlnÀ, t]Pv 3). F¶m CXnsâ Øm\¯v J³ZIqkv F¶v ]e Øe§fnepw ImWs¸Sp¶Xv t`ZKXnbpw ]niIpamWv. J³ZIqkv Fs¶mcp t]cv ssiJv(d)sâ ]c¼cbn FhnsSbpw ImWn¡m³ km [yasöXv AhnXÀ¡nXamWv. ssiJv(d)sâ  ]nXm¡·mcpsS ]c¼c \_n(kz)bnte¡v tNcp¶Xv C{]ImcamWv:

1. ]nXmhv k¿nZv A_qkzmenlv aqkm P¦otZmkvXv 2. k¿nZv A_q AÐpÃmlv, 3. k¿nZv blvbÊmlnZv, 4. k¿nZv apl½Zv, 5. k¿nZv ZmhqZv, 6. k¿nZv aqk, 7. k¿nZv AÐpÅ, 8. k¿nZv aqk Pu³, 9. k¿nZv AÐpÃmln alvfv, 10. k¿nZv lk\p apk¶m, 11. k¿nZv lk³ 12.  k¿nZv Aen, 13. k¿nZ¯v ^mXzna (dfn bÃmlp A³lpw) 14. apl½Zv(kz) (JemCZv t]Pv 3). \_n(kz)bpsS s]¬a¡fpsS a¡Ä¡pw \_n(kz)bnte¡v ]c¼cIn«pw. CXv \_n(kz)bpsS {]tXyI BZchmWv (\nlmb 6/177). Cu ImcWw sIm mWv ssiJv(d)bpsS amXm]nXm¡fpsS ]c¼c ^mXzna(d)bnÂIqSn \_n(kz)bnte¡v sN¶ptNcp¶Xv.

ssiJv(d)sâ amXmhv D½pÂssJÀ ^mXzna(d)bmWv. amXmhv hgnbpÅ ]nXm¡·mcpsS ]c¼c lpssk³(d)hn IqSn \_n(kz)bn F¯nt¨cp¶p. AXn{]ImcamWv.

AssÈJv A_vZpÂJmZnÀ Poem\n(d)sâ amXmhv ^mXzna(d), A_vZpÃmlnÊuaC¿v(d), A_qPamen±o³ apl½Zv (d), alvaqZv(d), A_p AXzmD A_vZpÃmlv(d), Iamep±o³ Cukm(d), A_qBemhp±o³ apl½Zp PhmZv(d), Aen¿pÀcnfzm (d), aqk Imfznw(d) PAv^dp kzmZnJv(d), apl½Zp _mJznÀ(d), ssk\p B_n Zo³(d), A_q A_vZnÃmln lpssk³(d), Aen¿p_v\p A_oXzmen_vþ^mXzna(d), apl½Zv (kz) ( ^pXqlp ssl_v 133, 134).

ssiJv Poem\nbpsS ]nXr]c¼c \_nXncpta\n¡p ]pdsa almßm¡fmb A_q_¡À kzn±oJv(d)epw Dadp ^mdqJv(d)epw F¯nt¨cp¶Xmbn "ssiJv bq\pkv km{amCu' D²cn¡p¶p v.

ssiJv Poem\nbpsS ]nXmhnsâ amXmhmb D½pkea: F¶hÀ kn±oJn(d)sâ k´m\]c¼cbn s]«hcmWv. AXpt]mse ssiJv Poem\n(d)bpsS ]nXr ]c¼ cbnse ]Xns\m¶mw ]nXmhv AÐpÃmln A alvfv(d) F¶hcqpsS amXmhv l^vk(d) F¶hÀ alm\qp`mh\mb AÐpÃmln_v\p DaÀ(d)sâ aIfpas{X.

""_ohn ^mXzna:(d) F¶hÀ hmÀ±Iy¯nse¯n Xsâ Adp]Xmw hbÊnemWv ssiJv Poem\nsb {]khn¨sX¶v Nne Ncn{XImc·mÀ tcJs¸Sp¯nbn«p v. Xsâ P\\w Ignªv Ipdª hÀjw am{Xta ]nXmhv Pohn¨ncp¶pÅq. ]nXmhv hntbmKaSª tijw A\mY\mb ssiJv Poem\n(d) Xsâ amXmhnsâbpw amXr]nXmhpw `à t{ijvT\pamb k¿nZv AÐpÃmln AÂkuaCu(d) F¶hcp sSbpw in£W¯nemWv ssiihL«w ]n¶n«Xv.

kz]v\¯neqsSbpw aäpw amXm]nXm¡Ä¡p e`n¨ \nÀt±i{]Imcw "kÀÆ ià sâ Zmk³' F¶ÀYw hcp¶ "AÐp JmZnÀ' F¶mWv Ip«nsb t]À hnfn¨Xv. ]n¡me¯v Xsâ hyànXz amlmßyw ImcWambn ]e {]iwkm\ma§fpw ssiJn\p e`n¡pIbp­mbn. aX[À½s¯ ]p\À Pohn¸n¡p¶h³ F¶ÀYapÅ ""aplvbn±o³'' F¶Xv ssiJn\v ImeL«w \ÂInb t]cs{X. ssiJnsâ P· tZi ¯nte¡v tNÀ¯n¸dªpsIm v ssiJv Poem\n F¶pw ]dªphcp¶p. 

 

 k´m\§Ä

AssÈJv A_vZp hlm_v(d), AssÈJv A_vZpÀdkmJv(d), AssÈJv A_vZp Akokv(d), AssÈJv A_vZp PºmÀ(d), AssÈJv A_vZp K^qÀ(d), AssÈ Jv A_vZp K\nÃ(d), AssÈJv kzmenlv(d), AssÈJv apl½Zv(d), AssÈJv aqkm(d), AssÈJv Cukm(d), AssÈJv C{_mlnw(d), AssÈJv blvbm(d), ^mXzna(d) F¶nhcmWv ssiJv Poem\nbpsS k´m\§fn Adnbs¸«hÀ (^pXqlp ssK_v 125).

 

icoc{]IrXn

AssÈJv aph^v^Jp±o\p_v\p JpZmw AÂaJvZkn(d) ]dbp¶p: ssiJv aplvbn ±o³ A_vZp JmZnÀ(d) Xhn«p \ndapÅhcpw saenªhcpw anXamb s]m¡apÅhcpw amÀhnSw hnimeambhcpw XmSn hoXnbpÅhcpw [mcmfw XmSntcmaapÅhcpw \à kzcam[pcyapÅhcpambncp¶p (JemCZp PhmlnÀ, t]Pv: 6).
 

]e AÛpX§fpw ImWn¨p sIm mWv ssiJv(d) P\n¨Xv. Xsâ amXmhv ^mXzna(d) ]dbp¶p: "Fsâ aI³ A_vZpÂJmZnÀ(d) apeIpSn¡p¶ Ime¯v dafzmsâ ]Ien Hcn¡epw apeIpSn¡mdnÃ. HcpsImÃw P\§Ä¡v dafzm³ amk¸ndhn AZriyambn. P\§Ä amXmhmb FsâbSp¡Â hcnIbpw Ip«n C¶v apeIpSn¨n«pt m F¶t\zjn¡pIbpw sNbvXp. Ip«n C¶v Xotc apeIpSn¨n«nsöp Rm³ AhtcmSv ]dªp. Ip«n ape IpSn¡mXncp¶ {]kvXpX Znhkw dafzm³ Xs¶bmbncp¶psh¶v AhÀ¡v ]n¶oSv t_m[ys¸«p' (JemCZp PhmlnÀ, t]Pv 3).

ssiJv(d) Ip«n¡me¯v Xs¶ hnÚm\ k¼mZ\¯n AXoh ]cn{iahpw Xo {hbXv\hpw \S¯nbncp¶p. ]T\¯n\pÅ {]tNmZ\hpw BL«¯nepÅ kXykÔXbpw XpSÀ¶p mb t\«hpw AssiJv apl½Zv_n\p JmCZn Ahm\n(d) hnhcn¡p¶p. "Fsâ \m«n Rm³ sNdnb Ip«nbmbncns¡  Hcp Ad^m Znhkw `qan DgpXp¶ ImenIsf sXfn¡sh arKw F¶nte¡v Xncnªp\n¶psIm v ]dªp. A_vZp JmZnÀ, \n§Ä CXn\pth n krjvSn¡s¸«XÃ. DSs\ Rm³ `b¶p ho«nte¡v aS§n. hoSnsâ taÂX«n Rm³ Ibdn\n¶t¸mÄ P\§Ä Ad^bn \n¡p¶Xv F\n¡v ImWm³ Ignªp. Rm³ Fsâ amXmhnsâ ASp¯v sN¶p ]dªp. Fs¶ \n§Ä AÃmlphnsâ amÀK¯n \o¡pI. _KvZmZnte¡v t]mIm³ F\n¡v \n§Ä k½Xw XcnI. Rm³ hnÚm\w k¼mZn¡pIbpw kÖ\§sf kµÀin¡pIbpw sN¿s«. C§s\ ]pds¸Sm³ tXm¶m\p mb ImcWw F´msW¶v amXmhv tNmZn¨dnªp Icªp. Fsâ ]nXmhv R§Ä¡v A\´cambn amänsh¨ 40 Zo\mÀ Fsâ ktlmZc\p \o¡nsh¨p. _m¡n 40 Zn\mÀ Hcp ioebn Xp¶n Fsâ I£¯n\p ASnbnÂsh¨p. bm{XsN¿m³ A\phmZw XcnIbpw Ft¸mgpw kXyta ]dbmhq F¶p]tZin¨v Fs¶ bm{Xbb¡pIbpw sNbvXp. _mKvZmZv At\zjn¨psIm v Hcp sNdnb bm{XmkwLt¯msSm¸w Rm³ ]pds¸«p. R§Ä laZm³ F¶ Øew hn«pIS¶t¸mÄ 60 t]cS§p¶ Hcp IhÀ¨m kwLw R§sf e£yan«p. bm{X¡mcmb R§sf ]nSnIqSn BZyw Fsâ t\sc Bcpw {]Xy£s¸«nÃ. Ahkm\w Fsâ t\sc AhcnÂs]« HcmÄ h¶p tNmZn¨p. "AÃtbm ^Jotd, \n§fpsS ASp¡Â F´p v' 40 Zo\mÀ. Rm³ adp]Sn ]dªp. AsXhnsS F¶hÀ tNmZn¨t¸mÄ Fsâ I£¯nsâ ASn`mK¯p ImWn¨psImSp¯p. Rm³ ]cnlkn¡pIbmsW¶v IcpXn AbmÄ Fs¶ hn«p. ho pw asämcmÄ h¶p C{]Imcw ]cntim[\ \S¯n. Abmfpw Fs¶ shdpsXhn«p. Fs¶ Hgnhm¡nb c pt]cpw AhcpsS Xehsâ ASp¡Â Fs¶¸än hnhcn¨p. Xeh³ Fs¶ lmPcm¡n. Rm³ AhcpsS ASps¯¯nbt¸mÄ AhÀ bm{XmkwL¡mcn \n¶pw ]nSns¨Sp¯ k¼¯pIÄ Hmlcn sh¡pIbmbncp¶p. \nsâ ]¡Â F´ps ¶v tNmZn¨t¸mÄ 40 Zo\mdps ¶v Rm³ adp]Sn ]dªp. Cu hnjakÔnbn t]mepw CXv Xpd¶p]dbm³ \n§sf t{]cn¸n¨sXt´ F¶v AhÀ tNmZn¨p. Fsâ amXmhv Ft¶mSv kXyta ]dbmhqsh¶v IcmÀ sNbvXn«p v. amXmhnsâ DS¼Sn ewLn¡m³ Rm³ k¶²\söv AhtcmSv adp]Sn ]dªt¸mÄ IhÀ¨ kwL¯eh³ IcªpsIm v ]dbp¶p. \n§Ä amXmhnsâ DS¼Sn ewLn¡m³ t]mepw Hcp¡aÃ. Rm³ F{Xtbm hÀj§fmbn Fsâ \mYsâ DS¼Sn ewLn¨tÃmsb¶ Ipät_m[t¯msS At¸mÄ ]mÝmXm]¯n \n§Ä R§fpsS eoUdmWv. DSs\ apgph\mfpIfpw ]ÝmX]n¨p. AhÀ Hmtcmcp¯cpsS I¿nepÅ sImÅbSn¡s¸« k¼¯pIfpw bm{X¡mÀ¡v Xncn¨psImSp¯p. Cu kwLamWv Rm³ aptJ\ ]ÝmXm]w \S¯nbhcn {]YaÀ F¶v aplvbn±o³(d) Hcn¡Â ]dªn«p v (JemCZp PhmlnÀ ).

"Ifhv ]dbÃmsb¶p½ sNmt¶msc, IŶpI¿nse s]m¶psImSpt¯mhÀ' F¶ aplvbn±o³ amebnse CucSn Cu kw`hs¯ hnfnt¨mXp¶p. ChnsS IÅ\v, ssiJv(d)sâ I¿nepÅ s]m¶psImSp¯p F¶XmWv Ncn{Xsa¶p kqcy{]Imiw t]mse sXfnªncns¡ {]kvXpX CucSn IÅsâ I¿nse s]m¶psImSpt¯mhÀ F¶p t`ZKXn sN¿pIbpw IÅ·mÀ AhcpsS I¿nepÅ sImÅbSn¨ kzÀWw ssiJv(d)\v kw`mh\bmbn sImSp¯psh¶pw CXv kzoIcn¡Â ssiJn\v `qjWamtWm? F¶pw ssiJv(d)sb ]cnlkn¡p¶hsc {i²n¡pI. XnI¨pw A]e]\obas{X {]kvXpX t`ZKXn.

 

 ]T\w

ssiJv(d) {]mYanIambn ]cnip² JpÀB\n B[nImcnI ]T\w t\Sn. tijw A_pÂh^m Aen¿p_v\p AJoÂ(d), A_vZp J¯zm_v  alv^qfp IÂhYm\n(d), A_pÂlk³ apl½Zv_v\p Jmfo A_obAvem apl½Zv(d), A Jmfzn A_qkCuZv(d) F¶nhcn \n¶pw ASnØm\]chpw imJm]chpamb IÀaimkv{X {]mhoWyw t\Sn. A_qkIcn¿ blvb_v\p Aen¿n¯zn_vcokn¿ (d)hn \n¶pw kmlnXyhpw `mjm]T\hpw IcKXam¡n. ssiJv(d)\v lZokv ]Tn¸n¨ KpcphcyÀ \nch[nbmWv. A_qKmen_v apl½Zv _v\p lk\n _mJÃm\n(d), A_qkCuZv apl½Zp_v\p A_vZp Icow(d), apl½Zp_v\p apl½Zv(d), A_q_IvÀ Al½Zp_v\p apf^v^À(d), A_qPAv^À_v\p AlvaZv(d), A_p  Jmknw Aen¿p_v\p AlvaZv(d), A_vZp JmZnÀ_v\p apl½Zv(d), A_vZpdlv am³ _v\p AlvaZv(d) A_p _dImXv ln_¯pÃmlv F¶nhcmWhcn {it²bÀ. ssiJv(d) A_pÂssJÀ Al½Zp_v\p apkvenw(d)ambn klhkn¡pIbpw Ahcn \n¶pw XzcoJXnsâ Adnhv IcØam¡pbpw AXneqsS ]ptcmKXnbnte¡v IpXn¡pIbpw sNbvXp (JemCZp PhmlnÀ, t]Pv 4).

k\Zv

ssiJv(d)sâ k\Zv Xmsg ]dbp¶ alm·mcneqsS \_n(kz)bnte¡v sN¶ptNcp¶p. AssÈJv apl½Zv A_vZp JmZnÀ(d) A Jmfzo A_qkCuZn ap_mdIp apJÀdnanÃ(d) AssÈJv A_p lk³ Aen¿n_v\p apl½Zn³ Jpdin¿v  (d), A_pÂ^dPv AXzdkqkn(d), A_p ^fv A_vZp hmlnZn¯aoan(d), AssÈJv A_q_vIpcnÈn_ven(d) AssÈJv A_p Jmknap Ppss\Zv(d), kcn¿pÊJvXzn(d), aAvdq^p IÀJn(d), ZmhqZp¯zmC(d), l_o_p APco(d), lk\p _kzcn(d), Aen¿p_v\p A_qXzmen_v(d), apl½Zv \_n(kz) (JemCZp PhmlnÀ, t]Pv 4).

 

 _KvZmZnte¡v

ln:488 A¶v ssiJv AÐp JmZndn(d)\v ]Xns\«v hbÊv {]mbw. A`uanIamb Hcp t{]cWbm Xm³ kXymt\zjW bm{X Bcw`n¡pIbmWv. A¡me¯v apkvenw temI XeØm\ \KcnbmWv _KvZmZv. kq^nIfpw Nn´Icpw ]WvVnX N{IhÀ¯namcpsaÃmw \ndªp\n¡p¶ _KvZmZn BÀ¡pw BhiyambsX Ãmw e`n¡p¶ ImeL«ambncp¶p.

ssiJv Poem\n(d) ln:488 Xsâ ]Xns\«mw hbÊn _KvZmZnse¯pt¼mÄ almßm¡fmb ]e ]pWyhmf·mcpw _KvZmZns\ Ae¦cn¨ncp¶p. B hÀj¯n emWv _KvZmZnsâ hnf¡mbn {]tim`n¨ncp¶ ]WvVnX {]apJ³ A_p ^fv AÐp hmlnZv A Xaoan (d) h^mXmbXv. AtX hÀj¯n Xs¶bmWv hnizhnJymX\mb alm {]Xn`mimen lpPP¯p Ckvemw A_q lmanZp KÊmen(d) _KvZmZnse s]mXp PohnXcwK¯p \n¶pamdn B[ymß Po hnX¯nsâ clky Xmhf¯nte¡v hgnamdnbXv. `cWIqS¯m \S¯s¸Sp¶ _KvZmZnse {]ikvXamb ""\nkmanbm kÀÆIemime''bpsS t]cps]ä ta[mhnbmbncp¶ Camw KÊmen(d) {]ikvXnbpsS sImSpapSnbn \n¶p sX¶n amdn kzImcyXbpsS DÅdIfnte¡v Xm¡menIambn amdpIbmbncp¶p. Xsâ ]Zhnbn ktlmZc³ Camw AlvaZp KÊmensb Ahtcm[n¨psIm mbncp¶p B amäw \S¶Xv.

ssiJv(d) _mKvZmZn {]thin¨p Xsâ ImeL«¯nepÅ {]KÛcmb {]]© XymKnIsf kao]n¨p. Xsâ DkvXmZpw Xs¶ C{Xhenb Øm\t¯¡v ssI]nSn¨pbÀ¯nb ssiJpw D]tZiI\pamb AÂJmfzo A_qkCuZp ap_mdIp apJÀdnan(d)bpsS al¯mb hnÚm\tI{µw injy\mb Poem\n(d)¡v hn«psImSp¡pIbpw A_vZpÂJmZnÀ(d) AXv GsäSp¡pIbpw sNbvXp. B hnÚm\tI{µ¯n P\§Ä¡p Adnhp ]IÀ¶pw kmtcm]tZiw \ÂInbpw ssiJv(d) PohnXw \bn¨p. AhnsSsh¨v ssiJv(d)\v Idma¯pIÄ \nch[n shfnhmbn. A[nIw XmaknbmsX FÃm kab¯pw ssiJv(d)sâ hnÚm\kZÊv sIm v B tI{µw P\\n_nVambn. P\§fpsS Xnc¡v \nb{´n¡m³ km[n¡mXmhpIbpw ssiJv(d) ]pdt¯¡nd§n \mSnsâ AXnÀ¯nbnte¡v \o§n {]kwKn¡m³ XpS§pIbpw sNbvXp. ]W¡mcpsS km¼¯nI klmbhpw ]mh§fpsS {]hÀ¯\£aXbpw sIm v {]kvXpX tI{µw P\§Ä¡v ]cym]vXamch¯¡ hn[¯n hnimeam¡s¸«p. lnPvd 528 hn]peoIcWw ]qÀ¯nbmbn. A[ym]\w, ^Xvhm sImSp¡Â, D]tZiw, KthjW \nco£W]T\w, ]mc{XnI PohnX¯n \pth p¶ aäp {]hÀ¯\§fpambn apgpIn B Øm]\¯n ssiJv(d) PohnXw \bn¨p. temI¯nsâ ap¡nepw aqebn \n¶pw P\§Ä kµÀi\¯n\pw t\À¨ Ifpambpw hcm³ XpS§n. Deam¡fpw kzmenlo§fpw AhnsS Xn§n\ndªp. AhscÃmw ssiJv(d) \n¶pw hnÚm\w \pIÀ¶p. lZokpIfpw D]tZi§fpw a\Ênem¡n CdmJnepÅ apcoZpamcpsS ]cn]me\w apgph\pw \S¯n temIP\XbpsS {]iwk ]nSn¨p]än. AäanÃm¯ injyKW§Ä ]WvVnX·mcmbn AhnsS\n¶pw ]pd¯nd§mdp mbncp¶p. AssÈJv A_q Awdv Dkvam\p_v\p aÀkqJv(d) F¶{]ikvX ]WvVnX\pw injy·mcn s]Sp¶p (JemCZp PhmlnÀ, t]Pv 3, 5).

ssiJv(d) kÀhmwKoIrX\mbncp¶p. _KvZmZnse _lp`qcn`mKw ]m]nIfpw ssiJv(d) aptJ\ ]ÝmX]n¨p kÖ\§fmbn¯oÀ¶p. PqX ss{IkvXh hn`mK¡mcn \n¶pw KWyamb hn`mKw ssiJv(d)sâ alXz¯n Iogn Ckvemw BtÇjn¨p. tÌPn Ibdn kXyw Xpd¶p ]dbpIbpw Xn·sb iànbpàw FXnÀ¡pIbpw sN¿Â ssiJv(d)sâ ]Xnhmbncp¶p. A{IanIfmb DtZymKØ·msc \ntbmKn¡m³ ssiJv(d) `cWm[n]·msc Hcp \ne¡pw A\phZn¨ncp¶nà (JemCep PhmlnÀ, t]Pv 6).

AssÈJv AlvaZp I_odp cn^mCu(d) ]dbp¶p: "AssÈJv aplvbn±o³(d)bpsS _lpaXnIÄ BÀ¡v ]dªpXoÀ¡m³ Ignbpw. AssÈJv Poem\n(d)bpsS Øm\s¯¯nbhÀ C¶mcp v. icoA¯pw lJoJ¯pw X\Xmb coXnbn DÄs¡m­ alm\mWv aplvbn±o³ ssiJv(d). Cu Ime¯v At±l¯n\v Xpeyambn aämcpanÃ' (Xz_JmXp HuenbmAv, 100).

aplvbn±o³ A_vZpÂJmZnÀ(d) AÃmlphns\¸än At§bäw Adnªh\pw temIhym]mc §fpt]£n¨p AÃmlphnsâ [ym\¯n apgpIn Pohn¡p¶hcpw l¼eo aZvl_v kzoKcn¨hcpamWv (lZn¿Xp Acn^o³, 1/596).

\à PohnX amÀKw ImgvNsh¨hcpw au\w ]Xnhm¡nbhcpw \· I¸n¡pI, Xn· hntcm[n¡pIsb¶Xv \S¸nem¡nbhcpw icnbmb {]]©XymKnbpamWv AssÈJv A_vZpÂJmZnÀ Poem\n(d). ssiJv(d) GsäSp¯p \S¯nb aXØm]\¯n sh¨pÅ kwkmchpw D]tZi \nÀt±i§fpw kaql¯n\v th pthmfw D]Icn¨n«p v. KpWIcamb PohnXØnXnKXnIfpw Bßt_m[\hpw ssiJv(d)¡p mbncp¶p. kq£vaimenbpw alÂhyànbpw ssiJ·mcpsS t\Xm¡fn s]«hcpamWv AssÈJv aplvbn±o³(d) (AÂ_nZmbXp h¶nlmb 12/252). ]nimNv X{´¯neqsS ssiJv(d) AhÀIsf ]e{]mhiyhpw ]ng¸n¡m³ {ian¨ncp¶p. ]t£, icnbpw sXäpw I dnª, AKm[ hnÚm\ kmKcamb ssiJv (d) \n¶pw FÃmbvt¸mgpw ]nimNv ]cmPbs¸«p ]n´ncntªmtS n h¶p.  


ssiJv Poem\n(d): PohnXhpw ktµihpw


`uXnIm[n]XnIÄ P\PU§sf `cn¡pt¼mÄ Bßobm[n]XnIÄ P\a\§sfbmWv `cn¡p¶Xv. AXn\m ChÀ¡v ]cn]meIcpsS BhiyanÃ. Bßob tem Is¯ AS¡n`cn¡m³ ]mWvVnXyhpw {]mKÛyhpapÅ C¯cw Bßob `njKzc·msc Ipdn¨p \_n(kz) {]kvXmhn¨Xv ""Fsâ kapZmb¯nse ]WvVnX·mÀ C{kmCu hwi¯nse {]hmNI·mÀ¡p XpeycmsW¶mWv.''

`uXnIXbpsS BÀ¯nc¼p¶ almkmKcw, ItÃme Pme§Ä ]ckv]cw apJ¯Sn¨p Ieln¡p¶ `oIckmKcw, Iqcncp«neIs¸«p \mhnIcpw bm{X¡mcpw kw`oXcmIp¶ IcImWm kmKcw. `uXnI·mÀ krjvSn¨ `oIc kmKc¯n A§n§mbn, sIm¨p sIm¨p Zzo]pIÄ ImWmw. ]YnIÀ¡p Bizmkw ]Icp¶ acp¸¨IÄ IWs¡.

BßobKpcp¡fmWv Cu Zzo]pIfpsS {kjvSm¡Ä. XtamkmKc¯nse Zo]kvXw`§sf t]mse. Cu KpcpalmcY·mÀ, Cu sIm¨p Zzo]pIfn ]cnekn¡p¶p. P\§Ä¡p Bßob in£Whpw kwc£Whpw \ÂIns¡m v. Cu Zzo]pIÄ B²ymßnI tImf\nIfmWv. ChnsS hÀKtZi hnthN\anÃ. FÃm C\w a\pjyscbpw ChnsS ImWmw.

""Hcp hi¯v `uXnIm[n]Xyw kzm[o\w sNep¯pt¼mÄ adphi¯v, Cu tImf\nIÄ tI{µam¡n, Bßobm[n]Xyhpw kzm[o\w sNep¯p¶p. Cu tImf\nIfnse Bßob N{IhÀ¯namÀ¡p ap¼n `uXnI N{IhÀ¯namÀ ]et¸mgpw kmZcw \{ainckvIcmIp¶ amkvacnI ImgvN ImWmw. apgptemI¯nsâbpw ta¸v ChcpsS ssIbnep v. hnhn[ Øe§fn ChÀ¡v F¼knIfpw A¼mknUÀamcpap v' (amZm Jkznd Bew, t]Pv 253).

`uXnIm[n]XnIÄ P\PU§sf `cn¡pt¼mÄ Cu Bßobm[n]XnIÄ P\a\§sfbmWv `cn¡p¶Xv. AXpsIm v ChÀ¡v t]meoknsâtbm ]«mf¯nsâtbm Bbp[¯nsâtbm \nba]meIcpsStbm tImSXnIfpsStbm PbnedIfpsStbm BhiyanÃ. CÆn[w BßobtemIs¯ AS¡n`cn¡m³ am{Xw ]mWvVnXyhpw {]mKÛyhpapÅhcmbncn¡pw Cu P\t\Xm¡Ä. Cu Bßob `njKzc·msc¡pdn¨mWv "Fsâ kapZmb¯nse ]WvVnX·mÀ C{kmtb hwi¯nse {]hmNI·mÀ¡v XpeyamsW¶v \_n(kz) {]kvXmhn¨n«pÅXv.

ChÀ tIhew hen¿pamcÃ. hen¿pamcpsS \mbIcpw t\Xm¡fpamWv. "AÃmlpsh¡pdn¨p icnbmb hnhcapÅhcpw Bcm[\m\ncXcpw Bcm[\Ifn ]qÀW \njvIf¦cpamb kXyhnizmknIÄ¡mWv hen¿v F¶p]dbp¶Xv'(^XvlpÂ_mcn 11/342). Hcp taJebnse hen¿pamcpsS t\Xmhv "JpXzp_v' F¶t]cnepw JpXzp_pamcpsS temIt\Xmhv "JpXzp_p AJvXzm_v' F¶t]cnepw Adnbs¸Sp¶p. Hcp JpXzp_v aXhnÚm\hpw XZ\pkmcapÅ C_mZ¯pIfpw \ndªp\n¡p¶ Bfmbncn¡pw (iÀhm\n).

hnizmk¯nsâ ]ctam¶X]Snbn F¯n\n¡p¶hcmWnhÀ. ChcpsS at\mhm¡À½§Ä Hcn¡epw dºnsâ CwKnX¯n\p ]pd¯pt]mInÃ. ""hnizmkamWv IÀ½[À½§fpsS aqet{kmXÊv. AXnsâ Gäw DbÀ¶]Sn hnizmk¯n \n¶pw XÖ\yamb IÀ½§fn \n¶pw DÛhn¡p¶ Hcp at\mkn²nbmWv. AXv lrZbs¯ kzm[o\n¨p \nb{´n¡p¶p. Ahbh§sf A\pkcn¸n¡p¶p. FÃm {]h À¯\§fpw AXnsâ A\pkcWbn AenªptNcp¶p. Cu AXyp¶X hnizmk]Zhnbnse¯nb Hcp hyànbn \n¶p sNdptXm heptXm Bb Hcp ]m]hpw a\x]qÀÆw kw`hn¡pIbnÃ'' (apJ±na, C_v\pÂJÂZq³, t]Pv 46).

CkvemanI Ncn{X¯nsâ KXnhnKXnIsf \nb{´n¨ almJpXzp_pamcn Gähpw {]ikvX\mWv ssiJv A_vZnÂJmZnÀ Poem\n (J.kn). \nÀÖohambn¯oÀ¶ncp¶ CkvemanI cwKw AXy[nIw kPoham¡pIbpw AkwJyw a\pjysc Ahnizmk ¯nsâbpw Akm·mÀKnIXbpsSbpw \oÀ¨pgnbn \n¶pw c£s¸Sp¯pIbpw sNbvXpsIm mWv aplvbn±o³ F¶ A]cm`n[m\¯n ssiJv hnJymX\mbXv.

Hcp {]hNnX ]cnjvIÀ¯mhmbncp¶p ssiJv Poem\n(d). At±l¯nsâ BKa\w tIhew bmZrÝnIambncp¶nÃ. P\\¯n\p Dt±iw Hcp \qäm v ap¼v Xs¶ At±l¯nsâ BKa\s¯¡pdn¨p \nch[n Bßob ZoÀLZÀinamÀ {]hNn¨Xmbn hnhn[]c¼cbneqsS D²cn¡s¸«n«p v (^Xmh lZokn¿, t]Pv 315 t\m¡pI).

\_nIpSpw_¯nse kap¶X amXm]nXm¡fn \n¶pw P·wsIm  ssiJv, ssi ih¯nepw _mey¯nepw Akm[mcWXzw ]peÀ¯ns¡m mWv hfÀ¶ph¶Xv. hnÚm\¯nepw Bcm[\bnepw AS§m¯ Zmlw ImWn¨ Cu hninjvS _me³ Iuamc¯n Xs¶ hn{ipX ]WvVnX\mbn¡gnªncp¶p. hnÚm\w hnizmk¯n\pth n, hnizmkw Bcm[\¡pw Bcm[\ ssZhkmao]y¯n\p th nbpw. AXn\mbn bXv\n¡pI, acWw hsc hn{iaanÃm¯ bXv\w. CXmWv ssiJv Poem\n(d) bpsS almPohnX¯n \n¶pw e`yamIp¶ ktµiw.

]Xnaq¶p hnPRm\ imJIfn B[nImcnIambn kwkmcn¡m\pw ¢mkv \S¯m\pw Ignhpt\Snb AZznXob ]WvVnX\mbncp¶p IYm]pcpj³. im^nCu aZvl_nepw l¼eo aZvl_nepw ^Xvh sImSp¡mdp mbncp¶p. aX\nba§fpsS _Ô\§fn \n¶pw ]pd¯pNmSm\pÅ hfbamWv hnemb¯v F¶ sXän²mcW¡v I¯nsh¡pIbpw AXv ss]imNnI t{]cnXamsW¶p ]Tn¸n¡pIbpw sN ¿p¶p Poem\n Ncn{Xw.

"Rm³ \nsâ dºv, C¶v FÃm \njn² Imcy§fpw \n\¡v Rm³ A\phZ\ob am¡nbncn¡p¶p' F¶v A´co£¯n \n¶pw Hcn¡Â Hcp Aicocn tI«p. CXv ss]imNnI h©\bmsW¶p a\Ênem¡n, ssiJv AhÀIÄ DSs\ im]ic§Ä sIm v AXns\ t\cnSpIbmWp mbXv.

IuXpI§tfmSÃ, a\ÊpItfmSmbncp¶p At±l¯nsâ kwkmcw. ]m]m[nIyw sIm v ss\cmiyhpw A]IÀjXbpw]q v ]m]{KØsc \miKÀ¯¯n \n¶pw ssI]nSn ¨pbÀ¯pIbpw Aekam\ksc Bcm[\mtbm[\¯n DuÀPkzecm¡pIbpw Bcm[\mIpXpInIsf HuÂIrjvSy¯nsâ ]mcay¯nse¯n¡pIbpw sN¿p¶hcmbncp¶p ssiJnsâ Dujvatfm]tZi§Ä.

B D]tZi ]mcmhmc¯nse Hcp IWnI am{Xw ChnsS Ipdn¡s«. ""\nsâ a\Ên Hcp hyàntbmSv tIm]tam kvt\ltam P\n¨mÂ, Ahsâ IÀ½§sf JpÀB\nsâbpw kp¶¯nsâbpw shfn¨¯n ]cntim[n¡pI. F¶n«v CjvSIcsa¦n Ahs\ kvt\ln¡pI. A\njvSIcsa¦n Ahs\ shdp¡pI. tkzÑm\pkmcw Hcmsfbpw kvt\ln¡pItbm shdp¡pItbm sN¿cpXv. AÃmlp ]dbp¶p: "tkzÑsb \o A\p[mh\w sN¿cpXv. CXv AÃmlphnsâ amÀK¯n \n¶v \ns¶ hyXnNen¸n¨p Ifbpw.' Hcmsfbpw AÃmlphn\pth nbÃmsX shSnbcpXv. Ah³ alm]m]w sN¿pItbm sNdptZmjw ]Xnhmbn sN¿pItbm sN¿p¶psh¦n Ahs\ shdp¡pI. AXv AÃmlphn\pth nbpÅ kvt\lXymKamWv' (Xz_JmXpÈAvdm\n)


Read More

Read More

Friday, April 10, 2009

ജീവിച്ചാലെന്ത്‌, ഞാന്‍ മരിച്ചാലെന്ത്‌?........എം എസ്‌ വള്ളിക്കാട്‌




``സ്വന്തം മാതാപിതാക്കളോടും സന്താനങ്ങളോടും എന്നല്ല, മുഴുവന്‍
മാനവരാശിയോടുമുള്ളതിനെക്കാള്‍ സ്‌നേഹം എന്നോടായിരിക്കുന്നതു വരെ നിങ്ങളിലൊരാളും
വിശ്വാസിയാവുന്നില്ല.'' (ബുഖാരി, മുസ്‌ലിം).
തിരുദൂതരുടെ വ്യക്തിവൈശിഷ്‌ട്യത്തിന്റെ ത്രിതലങ്ങളെ ആത്മജ്ഞാനികള്‍
കണ്ടെത്തിയിട്ടുണ്ട്‌. അവയോരോന്നും കണ്ടെത്താനാവുമ്പോഴാണ്‌ ആ മഹാനോടുള്ള
പ്രേമത്തിന്‌ ജീവന്‍ വയ്‌ക്കുന്നത്‌.
മനുഷ്യര്‍ പാര്‍ക്കുന്ന ലോകത്ത്‌
തിരുപ്രവാചകരുടെ വ്യക്തിതലങ്ങളില്‍ പ്രഥമവും പ്രധാനവുമായത്‌ `ആലമുന്നാസൂത്തു'മായി -
മനുഷ്യര്‍ പാര്‍ക്കുന്ന ലോകവുമായി- ബന്ധപ്പെട്ട മാനുഷികവ്യക്തിത്വമാണ്‌
(ബശരിയ്യ്‌). ജനതയെ ഉദ്‌ബോധനംചെയ്യാനുള്ള ദിവ്യബോധനവുമായി (വഹ്‌യ്‌) സന്ദേശവാഹകര്‍
പ്രവാചകപ്രഭുവിനെ സമീപിക്കുമ്പോള്‍ തന്നെ ``ഞാന്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍
മാത്രമാണ്‌, തീര്‍ച്ച!'' എന്ന്‌ അല്ലാഹു അവിടത്തെ ഉത്തരവ്‌ ചെയ്യിക്കുന്നു.
അല്ലാഹുവിന്റെ സൃഷ്‌ടിസങ്കല്‌പത്തില്‍ നിന്ന്‌ ആവിഷ്‌കൃതമായ പ്രഥമസൃഷ്‌ടിരൂപം
പ്രകാശസ്വരൂപനായി (നൂറുമുഹമ്മദ്‌) വാഴ്‌ത്തപ്പെട്ടിരുന്നുവല്ലോ. അനന്തരം,
മനുഷ്യരാശി പ്രാകൃതവും അപരിഷ്‌കൃതവുമായ നടപടികളില്‍ ഊന്നിനിന്നു. ചുറ്റുപാടുകളോട്‌
സഭ്യതയോടെ സംവദിക്കാന്‍വന്ന പ്രവാചകരുടെ ചിത്രം ചരിത്രം
അടയാളപ്പെടുത്തിയിട്ടുണ്ട്‌. പ്രവാചകശിഷ്യന്മാര്‍ അനുഭവിച്ചറിഞ്ഞത്‌
അവര്‍ക്കിടയില്‍ ജീവിക്കുകയും അവരോട്‌ സംസാരിക്കുകയും ചെയ്‌ത, യുദ്ധങ്ങള്‍
നയിക്കുകയും നിയമനിര്‍വഹണം നടത്തുകയും ചെയ്യുന്ന, സാമൂഹ്യോദ്ധാരകനും
കുടുംബനാഥനുമായ, മാനുഷിക വ്യക്തിത്വത്തെയാണ്‌. തിരുസഖാക്കളായ സിദ്ദീഖും ഉമറുമെല്ലാം
(റ) കണ്ണിമവെട്ടാതെ നോക്കിനിന്നതും പ്രേമാഭിനിവേശത്താല്‍ കീര്‍ത്തനമാല്യങ്ങള്‍
ചൊരിഞ്ഞതും ഈ വ്യക്തിത്വത്തിന്‍മേലാണ്‌. എന്നാല്‍, വചനവാഹകനായ മുഹമ്മദ്‌നബി(സ)
ജഡസ്വരൂപനായിരിക്കുമ്പോള്‍ തന്നെ മറ്റു ചില വൈശിഷ്‌ട്യങ്ങളാല്‍കൂടി വിഭൂഷിതരാണ്‌
എന്ന തിരിച്ചറിവ്‌ അവര്‍ക്കറിയാമായിരുന്നു. തിരുദൂതരുടെ ഭൗമാസ്‌തിത്വത്തിന്റെ
പ്രാരംഭബിന്ദുവായ അബുല്‍ബശര്‍ ആദം(അ)മില്‍നിന്നു തുടങ്ങുന്ന
മാനുഷികവ്യക്തിത്വത്തിന്റെ പരിണാമഘട്ടങ്ങളെ പ്രവാചകത്വത്തിന്റെ അടയാളങ്ങളായി അവര്‍
ഉള്‍ക്കൊണ്ടു. അങ്ങനെ തിരുപ്രേമത്തിന്റെ പാരമ്യം പ്രാപിക്കുവാന്‍ അവര്‍ക്കായി.
``താങ്കളെ നാം നിയോഗിച്ചത്‌... വെട്ടം വിതറുന്ന വിളക്കുമാടവുമായാണ്‌' എന്ന
അല്ലാഹുവിന്റെ പ്രശംസ തിരുപ്രവാചകരുടെ മാനുഷിക നിയോഗം അടയാളപ്പെടുത്തുന്ന വചനമാണ്‌.
എന്നാല്‍ ഈ തലത്തില്‍ മാത്രം ദൃഷ്‌ടിയൂന്നിക്കൊണ്ട്‌ തിരുനബിയെ
മനസ്സിലാക്കാനാവില്ല. വേറെ രണ്ടുതലങ്ങള്‍കൂടി മനസ്സിരുത്തി അറിയാന്‍ ശ്രമിക്കണം.
ആലമുല്‍ മലകൂത്തില്‍
സഖാക്കള്‍ക്കിടയില്‍ മാനുഷികപ്രകൃതത്തില്‍ വസിക്കുമ്പോഴും `ആലമുല്‍
മലക്കൂത്തു'മായി- മാലാഖകളുടെ ലോകവുമായി- നിരന്തരം ബന്ധപ്പെടുന്ന വ്യക്തിതലമാണ്‌
മലകിയ്യ്‌. അതിന്റെ പ്രധാനസന്ദര്‍ഭം വഹ്‌യ്‌ അവതരണമാണ്‌. ആയിശ(റ)യില്‍ നിന്നു
നിവേദനം: ഹാരിഥുബ്‌നുഹിശാം(റ) നബി(സ)യോട്‌ ചോദിച്ചു: ``അങ്ങേയ്‌ക്ക്‌ എപ്രകാരമാണ്‌
ദിവ്യബോധനം അവതരിക്കാറുള്ളത്‌?'' പ്രവാചകന്‍ പ്രതിവചിച്ചു: ``ചിലപ്പോള്‍ ഒരു
മണിനാദം പോലെ അനുഭവപ്പെടും, അതാണ്‌ ഏറെ ക്ലിഷ്‌ടമായത്‌. മറ്റുചിലപ്പോള്‍ മാലാഖ
മനുഷ്യരൂപം പൂണ്ട്‌ എനിക്കു വചനം പറഞ്ഞുതരുന്നു.'' (തിര്‍മിദി). സാധാരണ
മനുഷ്യാനുഭവങ്ങളിലേക്ക്‌ പരാവര്‍ത്തനം ചെയ്‌താല്‍ കേവലം മണിനാദംപോലെതോന്നുന്ന
ശബ്‌ദം അല്ലാഹുവിന്റെ കലാമായി വേര്‍തിരിച്ചറിയാനുള്ള, മനുഷ്യരൂപത്തിലോ അല്ലാതെയോ
എത്തുന്ന മാലാഖയെ ഉള്‍ക്കൊള്ളാവുന്ന തിരുപ്രകൃതമാണ്‌ മലകിയ്യ്‌ എന്ന വ്യക്തിത്വതലം
രൂപപ്പെടുത്തുന്നത്‌.
ഒരു സംഭവം ചിത്രണം ചെയ്യാം: ഉമ്മുഹാനിഇന്റെ ഗൃഹത്തില്‍ അന്തിവാസംകൊള്ളുന്ന
പ്രവാചകസന്നിധത്തിലേക്ക്‌ ജിബ്‌രീല്‍ (അ) വരുന്നു. നാഥസമക്ഷത്തിലേക്ക്‌
ആനയിക്കപ്പെടുന്ന വിശുദ്ധമുഹൂര്‍ത്തം. അഭൗമവിശേഷതകളുള്ള ബുറാഖിനു പുറത്തേറി
മലക്കിനോടൊപ്പമുള്ള യാത്ര. കണ്ണെത്തുന്ന ദൂരത്തേക്കു കാലെടുത്തുവയ്‌ക്കുന്ന വേഗം.
ദ്രുതം വ്യതിയാനപ്പെട്ടുകൊണ്ടിരിക്കുന്ന വായുവിന്റെ മര്‍ദ്ദഭേദങ്ങളിലും
അസ്ഥിരപ്രവാഹത്തിലും അശേഷം തളരുകയോ തകരുകയോ ചെയ്യാത്ത തിരുദൂതര്‍ സ്വല്ലല്ലാഹുഅലൈഹി
വസല്ലം പക്ഷേ, മസ്‌ജിദുല്‍ അഖ്‌സവരെ മാത്രമാണ്‌ വാഹനം ഉപയോഗപ്പെടുത്തുന്നത്‌.
അനന്തരം, പ്രപഞ്ചസ്രഷ്‌ടാവിന്റെ സന്നിധത്തിലേക്ക്‌ ജിബ്‌രീല്‍ (അ) എന്ന
മാലാഖയോടൊപ്പം സഞ്ചരിക്കുന്നു. മലക്കിന്റെതിനു തുല്യമായ വേഗതയില്‍ ദ്രുതം
മുകളിലോട്ട്‌ ഉയരുവാനുള്ള ആ ദിവ്യപ്രകൃതം മനുഷ്യഗണത്തില്‍ മുഹമ്മദ്‌ നബി(സ)ക്ക്‌
മാത്രമാണ്‌ നല്‍കപ്പെട്ടിട്ടുള്ളത്‌. സഹസ്രാബ്‌ദങ്ങള്‍ക്കപ്പുറം മണ്‍മറഞ്ഞുപോയ
പ്രവാചകശ്രേഷ്‌ഠന്മാര്‍ അവിടുത്തേക്ക്‌ വിരുന്നേകുന്നു. `ആലമുല്‍ മലകൂത്തിലെ'
അതിശയങ്ങളധികം അവിടുന്ന്‌ കണ്ടിട്ടുണ്ടെന്ന്‌ പ്രമാണയോഗ്യമായ ഹദീസുകളിലുണ്ട്‌.
അതിലൊന്നാണ്‌ പ്രതിദിനം എഴുപതിനായിരം മാലാഖമാരെത്തുന്ന ബൈത്തുല്‍ മഅ്‌മൂര്‍ എന്ന
പള്ളി. അവിടെ മാലാഖമാരാകെയും പൂര്‍വകാല നബിമാരഖിലവും തിരുനബിയെ നായകനാക്കി (ഇമാം)
വാഴിക്കുകയും, അവിടുത്തെ പിന്നില്‍ അണിനിരന്ന്‌ അല്ലാഹുവിനു മുന്നില്‍
നിസ്‌കരിക്കുകയും ചെയ്യുന്ന ചിത്രം.
ഇഷ്‌ടമാലാഖയോടൊപ്പം അതേ സൃഷ്‌ടിപ്രകൃതങ്ങളെ സ്വീകരിച്ച്‌ ഭൗമോപരിതലം വിട്ട്‌
പ്രപഞ്ചത്തിന്റെ ഇതരതലങ്ങളിലേക്ക്‌ ആനയിക്കപ്പെടുന്ന മഹദ്‌സാന്നിധ്യമായി
സൃഷ്‌ടികര്‍ത്താവ്‌ അവിടുത്തെ നിയോഗിക്കുമ്പോള്‍ അതിന്റെ അധ്യാത്മികപ്രാധാന്യം
മനസ്സിലാക്കാന്‍ നമുക്കാവണം. ആ പരിപ്രേക്ഷ്യത്തിലൂന്നി നബി(സ) സാക്ഷിയും (ശാഹിദ്‌)
ദിവ്യഹിതംപ്രാപിക്കാനുള്ള മാധ്യമവും (വസീല) ആണെന്ന്‌ ഉള്‍ക്കൊള്ളുകയും ഹൃദയം ആ
യാഥാര്‍ത്ഥ്യത്തെ പുണരുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥമായ പ്രവാചക പ്രേമത്തെ
സാക്ഷാത്‌കരിക്കാനായി മറ്റൊരു മറകൂടി അനാവൃതമാവുന്നു.
ആലമുല്ലാഹൂത്തില്‍
പ്രവാചകശ്രേഷ്‌ഠരുടെ വ്യക്തിത്വത്തിന്റെ ത്രിതീയതലം, സൃഷ്‌ടികള്‍ക്കാര്‍ക്കും
പ്രവേശനാനുമതി ലഭിച്ചിട്ടില്ലാത്ത `ആലമുല്‍ ലാഹൂത്തു'മായി - ഇലാഹിന്റെ മാത്രം
അധികാരവട്ടത്തിലുള്ള ഇടങ്ങളുമായി - സംവദിക്കാനനുവദിക്കുന്ന പ്രകൃതത്തെയാണ്‌
വെളിപ്പെടുത്തുന്നത്‌. ഇലാഹിനെ നേരിട്ടുദ്ധരിക്കുന്ന ഹദീസുകള്‍ ഖുദ്‌സിയ്യ്‌
എന്നറിയപ്പെടുന്നുവല്ലോ. തഥൈവ, ലാഹൂത്തുമായി ബന്ധപ്പെടുന്ന പ്രകൃതത്തെയും
`ഖുദ്‌സിയ്യ്‌' എന്നുതന്നെ വിശേഷിപ്പിക്കുന്നു. സൃഷ്‌ടിഗണത്തില്‍ തിരുദൂതര്‍
(സ)ക്കു മാത്രം അനുവദിക്കപ്പെട്ട `മിഅ്‌റാജ്‌' സംഭവം ആ വ്യക്തിമാഹാത്മ്യത്തിന്റെ
`ഖുദ്‌സിയ്യായ' വശത്തെ എടുത്തുകാട്ടുന്നു. `പ്രകാശസാഗര'ത്തിന്റെ (ബഹ്‌റുന്നൂര്‍)
അടുത്തെത്തുമ്പോള്‍ ഇനി ഒരടി മുന്നോട്ടുവച്ചാല്‍ താന്‍
കരിഞ്ഞുണങ്ങിവീണേക്കുമെന്നും, പ്രകാശത്തിന്റെ സത്തയായ, നൂറും മുനീറും ആയ തിരുദൂതര്‍
മാത്രമാണ്‌ ബഹ്‌റുന്നൂറിനെ ആശ്ലേഷിക്കാന്‍ യോഗ്യനും പ്രാപ്‌തനുമെന്നും ആശംസിച്ച്‌
യാത്രയയക്കുന്ന ജിബ്‌രീലിന്റെ(അ) ചിത്രം പ്രവാചകപ്രേമിയുടെ മനക്കണ്ണില്‍
തെളിയുന്നുണ്ട്‌. ശൈഖ്‌ മുതവല്ലി അശ്ശഅ്‌റാവി അഭിപ്രായപ്പെട്ടപോലെ;
``നഗ്നനേത്രങ്ങളാല്‍ പ്രവാചകപ്രഭു ഇലാഹിനെ ദര്‍ശിച്ചു. വിവരദോഷികളുടെ ജല്‌പനങ്ങളെ
നീ ഖണ്ഡിച്ചേക്കുക!''
മനുഷ്യര്‍ക്കിടയില്‍ ഒരുവനായിപ്പാര്‍ത്ത തിരുനബി(സ) അതേ മാനുഷികതലത്തില്‍ നിന്നു
കൊണ്ടുതന്നെ മുഴുപ്രപഞ്ചത്തിന്റെയും നിയന്താവിനെ ദര്‍ശിക്കാന്‍ അനുഗുണമായ
സ്ഥൈര്യത്താലും ഇതര വൈശിഷ്‌ട്യങ്ങളാലും വിഭൂഷിതരായിരുന്നു എന്ന തിരിച്ചറിവിലാണ്‌
പ്രവാചക വ്യക്തിമാഹാത്മ്യത്തെ പൂര്‍ണമായി അനുഭവിക്കാനാവുക. പ്രവാചകാനുരാഗത്തിന്റെ
പ്രകീര്‍ത്തനമഞ്‌ജരികള്‍ തീര്‍ക്കാന്‍ മുതിര്‍ന്ന കവിശ്രേഷ്‌ഠരില്‍ അധികപേരും
ഇസ്‌റാഅ്‌-മിഅ്‌റാജ്‌ ഇതിവൃത്തമായി സ്വീകരിച്ചത്‌ ഇക്കാരണംകൊണ്ടാണ്‌. അഹ്‌മദ്‌
ശൗഖിയും ഉമര്‍ഖാളിയും ഇമാം ബൂസ്വീരിയുമൊക്കെ അവരില്‍ ചിലര്‍മാത്രം.
അല്‍ഫനാഉ ഫിര്‍റസൂല്‍
തിരുവ്യക്തിത്വത്തെ ഗ്രഹിക്കാനായാല്‍ പിന്നെ അവിടുത്തോടുള്ള ഹുബ്ബിനെ
ക്രമപ്പെടുത്താനാവണം. അതിന്റെ നേര്‍പ്രകാരങ്ങള്‍ തിരുസഹജര്‍തന്നെ
വരച്ചുകാണിച്ചിട്ടുണ്ട്‌. തിര്‍മിദിയുടെ നിവേദനത്തില്‍ നിന്നു വായിക്കാം; ഒരാള്‍
നബി(സ)യെ സമീപിച്ചു പറഞ്ഞു: `ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.' അപ്പോള്‍ തിരുദൂതരുടെ
പ്രതികരണം : `താങ്കള്‍ എന്താണ്‌ പറയുന്നതെന്നു ചിന്തിച്ചിട്ടുവേണം.' ആ മനുഷ്യന്‍
മൂന്നുതവണ അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുകൊണ്ട്‌ `ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു'
എന്നു ആവര്‍ത്തിച്ചു. അപ്പോള്‍ നബി(സ) പ്രതിവചിച്ചു : ``താങ്കള്‍ ആത്മാര്‍ത്ഥമായാണു
പറയുന്നതെങ്കില്‍ തീക്ഷ്‌ണമായ ദാരിദ്ര്യം ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്‍ക.
കുത്തനെയുള്ള പര്‍വ്വതോച്ചിയില്‍ നിന്നു ദ്രുതം കീഴ്‌പ്പോട്ടു പതിക്കുന്ന
ജലധാരയെക്കാള്‍ വേഗത്തില്‍ എന്നെ പ്രണയിക്കുന്നവരുടെ അടുത്ത്‌ ദാരിദ്ര്യമെത്തും.''
എന്താണീ വാക്കുകളുടെ പൊരുള്‍? മുഹമ്മദ്‌ (സ)യെന്ന അനുപമവ്യക്തിത്വത്തോടുള്ള
വിശുദ്ധവും ആത്മാര്‍ത്ഥവും അഗാധവുമായ സ്‌നേഹം ദാരിദ്ര്യമാണ്‌ സമ്മാനിക്കുകയെന്നോ?
ഉള്‍ക്കാഴ്‌ചയും ഉചിതജ്ഞാനവും ഇല്ലാത്തവര്‍ക്ക്‌ ഇതിന്റെ താല്‍പര്യം
ഗ്രഹിക്കാനാവില്ല. വാസ്‌തവത്തില്‍, സൃഷ്‌ടിശ്രേഷ്‌ഠര്‍ `ദാരിദ്ര്യം' എന്നു
വിളിക്കുന്നതും പ്രയോഗിക്കുന്നതും അതിനെ ഒരു സാങ്കേതികശബ്‌ദമായി (ലഫ്‌ളുന്‍
ഇസ്‌ത്വിലാഹിയ്യ്‌) ഗണിച്ചിട്ടാവണം. ദാരിദ്ര്യമെന്നാല്‍ (ഫഖ്‌ര്‍)
സ്വന്തമായൊന്നുമില്ലാത്ത, മറ്റൊരാളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയാണല്ലോ.
പ്രേമിക്കുന്നവന്‌ തന്റെ പ്രേമഭാജനമല്ലാതെ മറ്റാരുമില്ലാത്ത അവസ്ഥ. സ്വാത്മ
സ്വത്വത്തെ പ്രവാചകാനുരാഗത്തില്‍ വിലയിപ്പിക്കുന്നതിന്റെ പൂര്‍ണതയിലേക്ക്‌
ഹൃത്തടങ്ങള്‍ വികസിക്കുന്ന നിലയാണത്‌. കുത്തനെയുള്ള ജലപ്രവാഹത്തെക്കാള്‍ ഝടുതിയില്‍
പുണരാനെത്തുന്ന ദാരിദ്ര്യം പ്രവാചകന്‍ എന്ന ഒറ്റ വിചാരത്തിലും വികാരത്തിലും ലയനം
പ്രാപിച്ച്‌ മറ്റൊന്നുമില്ലാതാവുന്ന ആത്മാര്‍പ്പണത്തിന്റെ വഴിയിലാണ്‌ നേരിടാനാവുക.
ഈ ദിശയിലാണ്‌ `അല്‍ഫനാഉഫിര്‍റസൂല്‍' (വിശുദ്ധവ്യക്തിത്വത്തില്‍ സ്വത്വനിരാസം
കൊള്ളുക) എന്ന സൂഫീസംജ്ഞ പ്രാപ്യമാകുന്നതും.
ഉദ്ധൃത സ്വത്വനിരാസത്തിന്റെ വിധവും തിരുസഹജര്‍ പലതവണ കാണിച്ചിട്ടുണ്ട്‌.
പ്രവാചകസാന്നിധ്യത്തിന്റെ ഉള്‍വിളികേട്ട്‌ യുഗങ്ങളോളം ഹിറയുടെ മാളത്തില്‍
കാത്തുനില്‍ക്കുന്ന ഉരഗം. വിശുദ്ധമേനിയില്‍ വിഷദംശമേല്‍ക്കരുതേ എന്നു നിനച്ച്‌
ഉടുവസ്‌ത്രംചീന്തി മാളങ്ങളടയ്‌ക്കുന്ന സിദ്ദീഖ്‌(റ). വസ്‌ത്രഖണ്ഡം തികയാതെ
വരുമ്പോള്‍ പ്രവാചകര്‍ക്കു പരിചയായി തന്റെ പെരുവിരല്‍ കൊണ്ട്‌
മാളമടച്ചുവയ്‌ക്കുകയാണ്‌ അവിടുന്ന്‌. എന്നാല്‍, വിശുദ്ധ വദനദര്‍ശനത്തിനു ഭംഗം
വരുന്നതില്‍ വേപഥുപൂണ്ട്‌ ഉരഗം സിദ്ദീഖ്‌ (റ)വിനെ കൊത്തുന്നു. തമോമയമായ ഹിറയുടെ
അന്തര്‍ഭാഗത്ത്‌ തിരുദൂതരോടുള്ള ഇശ്‌ഖില്‍ സര്‍വം വിസ്‌മരിക്കുന്ന രണ്ട്‌
മഹിതബിന്ദുക്കള്‍. വിശുദ്ധദൂതരുടെ ശിരസ്സിലേക്ക്‌ ഉറ്റിവീണ തപിക്കുന്ന
കണ്ണീര്‍കണങ്ങള്‍ ആവ്യക്തി കേന്ദ്രത്തില്‍ സ്വത്വനിരാസനം ചെയ്യുന്ന
സിദ്ദീഖ്‌(റ)വിലെ അനുരാഗിയുടെ ഉരുകിത്തീരലാണ്‌. തിരുശരീരത്തില്‍ നിന്ന്‌ ആത്മാവ്‌
നാഥസമക്ഷം ചേര്‍ന്നപ്പോള്‍ തന്റെ `പ്രണയപാത്രമില്ലാത്ത ലോകം എനിക്കു കാണേണ്ട' എന്നു
വിലപിച്ച്‌ സ്വന്തം ദര്‍ശനേന്ദ്രിയങ്ങള്‍ കുത്തിപ്പൊട്ടിക്കുന്ന, തദ്വാരാ
പ്രവാചകസ്വത്വത്തില്‍ സ്വയം വിലയിക്കുന്ന സ്വഹാബിയെ നാം വായിച്ചിട്ടുണ്ട്‌.
അനുരാഗിക്ക്‌ തന്റെ അനുരാഗബിന്ദുവല്ലാതെ മറ്റൊന്നുമില്ലാത്ത, ദരിദ്രമായ,
സ്വാസ്‌തിത്വം പോലും ഗണനീയമല്ലാത്ത നിമിഷങ്ങള്‍ക്ക്‌ ജീവന്‍ വയ്‌ക്കുമ്പോള്‍ ശരിയായ
`അല്‍ഫനാഉ ഫിര്‍റസൂല്‍' ഉണ്ടാവുന്നു.
ഉപര്യുക്ത ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന അനേകം തിരുവചനങ്ങള്‍ പ്രമാണികരേഖകളില്‍
തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഒന്നുമാത്രം ചേര്‍ക്കാം: ``ഒരിക്കല്‍ ഖലീഫ
ഉമര്‍(റ) തിരുസന്നിധിയില്‍ വണക്കത്തോടെ അറിയിച്ചു: `ഗുരോ! സ്വാത്മാവിനെ ഒഴിച്ച്‌
മറ്റെന്തിനെക്കാളും ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.' പ്രവാചകര്‍ (സ)യുടെ പ്രതികരണം:
`പറ്റില്ല ഉമര്‍! സ്വന്തത്തെക്കാളും ഞാന്‍ നിങ്ങളുടെ സ്‌നേഹഭാജനമായിരിക്കണം.'' ഉടനെ
വിനീതമായി തിരുസഖാവ്‌ അതുള്‍ക്കൊള്ളുന്നു. `അതേ, പ്രഭോ! ഞാനെന്നെക്കാള്‍ അങ്ങയെ
പ്രണയിക്കുന്നു.' (ബുഖാരി) ഇവിടെ പ്രവാചകാധ്യാപനങ്ങളോടുള്ള പ്രതിപത്തിക്കോ
പ്രതിബദ്ധതയ്‌ക്കോ അല്ല, പ്രത്യുത തിരുവ്യക്തിത്വത്തില്‍ തന്നെ ലയിച്ചുചേരുക എന്ന
ആശയത്തിനാണ്‌ മികവ്‌ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. അനുരാഗത്തിന്റെ ശരിയായ
രീതിശാത്രമാണത്‌.
`അല്‍ഫനാഉ ഫിര്‍റസൂല്‍' എന്ന ആശയത്തിനു ചില സൂഫീചിന്തകള്‍ ഉപമ നല്‍കിയത്‌
ജ്വലിച്ചുനില്‍ക്കുന്ന തിരിവെട്ടത്തില്‍ ആത്മഹുതിക്കു തയ്യാറാവുന്ന
ഈയാംപാറ്റയെയാണ്‌. വിശുദ്ധവ്യക്തിത്വത്തില്‍ അലിഞ്ഞില്ലാതാവുന്ന ആ മഹനീയനിമിഷമാണ്‌
തിരുപ്രേമികളുടെ ഓര്‍മകളെ എന്നും സജീവമാക്കിയത്‌. കത്തിനില്‍ക്കുന്ന
വിളക്കായിട്ടാണ്‌ ഖുര്‍ആന്‍ അവിടുത്തെ പരിചയപ്പെടുത്തുന്നത്‌. അതില്‍മാത്രം
ആത്മഹാനി ഭവിക്കുന്നവരില്‍ തങ്ങളുള്‍പ്പെടണമെന്ന ചിന്തയിലാണ്‌ തീര്‍ച്ചയായും
അനുരാഗികള്‍ ജീവിതത്തിന്‌ അര്‍ത്ഥം കാണുന്നത്‌. മലബാറിന്റെ ബൂസ്വീരി
ഉമറുല്‍ഖാളി(റ)യുടെ കാവ്യങ്ങളില്‍ ആ ഭാവം പൂത്തുലഞ്ഞുനില്‍ക്കുന്നു.
`അശ്രുവറ്റാത്ത നയനങ്ങളിതാ
ഒലിക്കുന്ന കവിളിണകളില്‍ ചാലിട്ടിതാ
ഇരുലോക നായകരോടുള്ള ഹുബ്ബാല്‍
ജീവിച്ചാലെന്തു ഞാന്‍, മരിച്ചു മണ്ണടിഞ്ഞാലെന്ത്‌!
ചൊല്ലൂ സ്വലാത്തു സലാമുകള്‍ തസ്‌ലീമാ''
ഇവ്വിധമുള്ള സ്‌നേഹമാണു വേണ്ടത്‌. പ്രവാചകന്‍ പഠിപ്പിച്ച പാഠങ്ങളോടോ, ഉപദേശങ്ങളോടോ
ചര്യയോടോ ഉള്ള അനുസരണയല്ല പ്രവാചകപ്രേമം. കാരണം അനുസരണയുടെ ഹേതു പ്രേമം
മാത്രമാവണമെന്നില്ല; ഭയമാവാം, മറ്റു പലതുമാവാം. എന്നാല്‍ പ്രവാചകാനുരാഗി അവിടുത്തെ
അധ്യയനങ്ങള്‍ക്ക്‌ വഴിപ്പെടുകയും കീഴ്‌ഭവിക്കുകയും ചെയ്യുന്നത്‌ ആ
വ്യക്തിമഹാത്മ്യത്തെ സ്വയമേവ പ്രകാശിപ്പിക്കാനുള്ള അടങ്ങാത്ത അഭിനിവേശവും
ഹൃദയംഗമമായ അഭിവാഞ്‌ഛയും മൂലമാണ്‌. സ്വല്ലല്ലാഹുഅലാ മുഹമ്മദ്‌, സ്വല്ലല്ലാഹു
അലൈഹിവസല്ലം.

Friday, April 3, 2009

www.muslimpath.com


                        

                                     acp¶pw adpacp¶pw

]\nbnÃm¯hÀ ]\nbpsS acp¶v Ign¡m³ ]mSpt m? CsX´p hnUvVnt¨mZysa¶mIpw \n§Ä IcpXp¶Xv. F¶m A¯csamcp "hnUvVn¯amWv' tlmantbm¸Xnsb¶ NnIn Õm k{¼Zmb¯nsâ I p]nSp¯¯nte¡v \bn¨sX¶v \n§Ä¡dnbmtam? tlmantbm¸XnbpsS IY {InkvXy³ s{^UdnIv kmaph l\nam³ F¶ ITn\m[zm\nbmb imkv{XÚsâ hnPbIYbmWv.

 

kmaph l\nam³ 1755 G{]n 10 \v PÀa\nbnse aoÊ\n P\n¨p. Zmcn{Zyhpw tcmK§fpw Hcpan¨v A{Ian¨t¸mÄ l\namsâ kvIqÄ ]T\w \ne¨p. Nne ssIs¯mgnepIÄ ]Tn¨p. tPmen¡v t]mIpt¼mgpw At±lw hmb\¡v kabw Is ¯n. imkv{X {KÙ§fnembncp¶p XmXv]cyw. aoʳ ]«W¯nse {]kn²\mb Hcp A[ym]I³ l\namsâ _p²nssh`hw a\Ênem¡n. At±lw l\nams\ t{]mÕmln¸n¨p. kz´w \nebn ]Tn¨v ]co£sbgpXn. 1779  sshZyimkv{X¯n _ncpZsaSp¯v tUmIvSÀ kmaph l\nam\mbn. hmb\bpw hnÚm\ k¼mZ\hpw XpSÀ¶psImt­bncp¶p.

Hcp Znhkw l\nam³ "Huj[KpW]mTw' F¶ ]pkvXIw hmbn¡pIbmbncp¶p. knt¦mWs¨SnbpsS sXmen ae¼\ns¡XnscbpÅ kn²uj[amsW¶v ]pkvXI¯n {]Xn]mZn¨ncp¶p. CXv hmbn¨t¸mÄ knt¦mWs¨SnbpsS sXmen AÂ]w Ign¨pt\m¡msa¶v At±l¯n\p tXm¶n. {]tXyIn¨v ImcWsam¶panÃ. shdpsX Hcp tXm¶Â! ]ns¶, H«pw Aam´n¨nÃ. knt¦mWs¯men s]mSn¨v AI¯m¡n.

ASp¯ Znhkw l\nam\n ae¼\nbpsS e£W§Ä I pXpS§n. At±lw Nn´n¨p. BtcmKyhm\mb Xm³ ae¼\ns¡Xncmb acp¶v Ign¨t¸mÄ X\n¡v ae¼\n ]nSns]«p; At¸mÄ ae¼\n tcmKn¡v AXnsâ Xs¶ AWp¡Ä D]tbmKn¨v NnInÕn¡m\mIntÃ? At±lw ]co£W§Ä XpSÀ¶p. kzbw ]co£W hkvXphmbn. ]e acp¶pIfpw Ign¨p t\m¡n. HSphn l\nam³ Hcp \nKa\¯n F¯n. tcmKw ian¸n¡m³ tcmKe£Wap m¡p¶ acp¶v \ÂIWw. "kam\w kam\¯m t`Zam¡s¸Sp¶p.'

"knanenbm knanen_kv Iyqtd©À' F¶Xv Hcp emän³ ssienbmWv. "kaw kta\ im´n' F¶v samgnamäw \S¯mw.

 

tcmKs¯ AÃ tcmKnsbbmWv NnInÕnt¡ sX¶pw B[p\nI sshZyimkv{Xw AYhm Atem¸Xn tcmKt¯msSm¸w tcmKntbbpw \in¸n¡psa¶pw l\nam³ hmZn¨p. acp¶v t\À ¸n¡p¶Xn\\pkcn¨v hocyw IqSpIbmWv sN¿p¶Xv. Xm³ BhnjvIcn¨ ]pXnb NnInÕm ]²Xnsb l\nam³ "tlmantbm¸Xn'sb¶p hnfn¨p. 1810 Â At±lw FgpXnb "HmÀKm\¬' F¶ {KÙamWv tlmantbm¸XnbpsS ASnØm\ {]amWambn AwKoIcn¡s¸Sp¶Xv.

 

l\namsâ NnInÕm coXns¡Xnsc PÀa\nbnse tUmIvSÀamÀ ISp¯ hnaÀi\§Ä Agn¨phn«p. kvIqfn t]mIm¯ apdnsshZysâ hnUvVn¯§fmWv CsX¶v AhÀ Bt£]n¨p. FXnÀ¸v kln¡h¿msX At±l¯n\v PÀa\n hntS n h¶p. 1821  ]mcoknte¡v ]emb\w sNbvXp. Xsâ 88þmw hbÊn 1843  {InkvXy³ s{^UdnIv kmaph l\nam³ \ncymX\mbn. At±l¯nsâ Imetijw ]e {]apJcpw tlmantbm¸Xnbn KthjW§Ä \S¯n. C¶v Atem¸Xn¡v _Z NnInÕm ]²Xnbmbn tlmantbm¸Xn hfÀ¶n«p v. ]t£, Ct¸mgpw Cu NnInÕmcoXns¡Xnsc cq£amb hnaÀi\§Ä sXmSp¯phn«psIm ncn¡p¶p. 

അബൂഹനീഫക്ക്‌ അങ്ങല്ലാതെ മറ്റാരുണ്ട്‌? ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി

 

പ്രത്യക്ഷത്തില്‍ വിരുദ്ധന്യായങ്ങള്‍ തെളിഞ്ഞുവന്നാലും നബി(സ)യുടെ കല്‍പനകള്‍ 
പൂര്‍ണമായി അംഗീകരിക്കാതിരിക്കുന്നതിന്റെ ഫലം മാരകമായിരിക്കുമെന്ന്‌ മുസ്‌ലിംകള്‍ 
അനുഭവിച്ചറിഞ്ഞ ഉഹ്‌ദ്‌ യുദ്ധത്തിന്റെ നായകന്‍ ആരായിരുന്നു? ഇരുകരങ്ങളിലും 
വാളുകളേന്തി ശരീരത്തിന്റെ ഓരോഇഞ്ചും ശത്രുക്കള്‍ കൊത്തിയെടുക്കുവോളം ദീനിനുവേണ്ടി 
പോരാടിയ ഹംസതുല്‍ ഖര്‍റാര്‍ (റ), ശത്രുവായ പിതാവിന്റെ ശിരസ്‌ വാളില്‍ കൊരുത്ത്‌ 
നബി(സ)യെ സമീപിച്ച അബൂ ഉബൈദ (റ), തുടങ്ങി പല മറുപടികളാവും നമുക്ക്‌ നല്‍കാനുള്ളത്‌. 
എന്നാല്‍, ഉഹ്‌ദിനെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം പ്രവാചകരുടെ സന്തതസഹചാരി 
സ്വിദ്ദീഖുല്‍ അഖ്‌ബര്‍(റ) പറയാറുള്ളതെന്തെന്നോ: `ഉഹ്‌ദ്‌ പൂര്‍ണമായും 
ത്വല്‍ഹയുടെതായിരുന്നു.' അതേ, രക്തം വാര്‍ന്നതിനാല്‍ തളര്‍ന്ന്‌ നിലത്ത്‌ 
കാലുറക്കാതെ കുഴഞ്ഞുപോയ നബി (സ)യെ ഇടതുകൈകൊണ്ട്‌ നെഞ്ചിലേക്ക്‌ താങ്ങിപ്പിടിച്ച്‌ 
വലിയൊരു സംഘം ശത്രുക്കളോട്‌ ഒറ്റക്കൈകൊണ്ട്‌ പോരാടി പ്രിയനായകനൊപ്പം 
വിശുദ്ധദീനിനെയും സംരക്ഷിച്ച ത്വല്‍ഹത്തുബ്‌നു ഉബൈദുല്ലയുടെതായിരുന്നു ഉഹ്‌ദ്‌. 
ഉഹ്‌ദിന്റെ ഒന്നാം ഘട്ടത്തില്‍ മുസ്‌ലിംകളുടെ മുന്നേറ്റമായിരുന്നു. ശത്രുക്കള്‍ 
തോറ്റോടുക തന്നെ ചെയ്‌തു. പിന്നീടുണ്ടായ ചില പൊരുത്തക്കേടുകള്‍ അവര്‍ 
മുതലെടുത്തപ്പോള്‍, മുസ്‌ലിംരക്തം കൊണ്ട്‌ മലയിടുക്കുകള്‍ പങ്കിലമായി. ചിലര്‍ക്ക്‌ 
യുദ്ധരംഗം വിട്ട്‌ ഓടേണ്ടിവന്നു. നബി(സ)യുടെ മുന്‍പല്ല്‌ പൊട്ടി, തലക്ക്‌ മുറിവു 
പറ്റി രക്തം ധാരയായൊഴുകി. ഉന്നതരായ കൂട്ടുകാരില്‍നിന്ന്‌ തിരുദൂതര്‍ ഒറ്റപ്പെട്ടൊരു 
സന്ദര്‍ഭം. ശത്രുക്കളിലൊരു സംഘം നബിയെ വളഞ്ഞു. എന്തു സാഹസം ചെയ്‌തും മുഹമ്മദിനെ 
വധിച്ചേ അടങ്ങൂ - അവര്‍ പ്രതിജ്ഞ പുതുക്കി ആര്‍ത്തട്ടഹസിച്ചു. പതിനൊന്ന്‌ 
അന്‍സാറുകളും ത്വല്‍ഹയും മാത്രമുണ്ട്‌ നബി(സ)ക്കൊപ്പം. `ഇവരോട്‌ പോരാടാന്‍ 
ആരുണ്ട്‌; അവനെ ഞാന്‍ സ്വര്‍ഗത്തിലെ കൂട്ടുകാരനാക്കാം' - നബി(സ) പ്രഖ്യാപിച്ചു. 
ഉടനെ ത്വല്‍ഹ സന്നദ്ധനായി. നബി(സ) പറഞ്ഞു: `നീയല്ല; മറ്റൊരാള്‍?' അന്‍സാറുകളിലൊരു 
ധീരന്‍ മുന്നിട്ടിറങ്ങി വീരപോരാട്ടത്തിനിടയില്‍ രക്തസാക്ഷിയായി. മലക്കു മുകളിലൊരു 
സ്ഥലത്തേക്ക്‌ നീങ്ങുകയായിരുന്നു നബി(സ)യും കൂട്ടുകാരും. ശത്രുക്കള്‍ വിട്ടില്ല. 
ശക്തിയോടെ അവര്‍ പിന്നെയും വളഞ്ഞു. നബി(സ) പഴയ ചോദ്യം ആവര്‍ത്തിച്ചു. ത്വല്‍ഹ 
വീണ്ടും മുന്നോട്ടുവന്നു. അപ്പോഴും നബി(സ) അദ്ദേഹത്തിന്‌ അനുമതി നല്‍കിയില്ല. 
അങ്ങനെ പല ഘട്ടങ്ങളിലായി പതിനൊന്ന്‌ അന്‍സാറുകള്‍ രക്തസാക്ഷികളായി വീണു. 
ലോകത്തിന്റെ വെളിച്ചം കെടാതെ സംരക്ഷിക്കാന്‍ ഇനി ത്വല്‍ഹ മാത്രം..! ആവേശത്തോടെ 
ചീറിവരികയാണ്‌ ശത്രുക്കള്‍. തിരുനബി(സ) തന്റെ കൂട്ടുകാരന്റെ കണ്ണുകളിലേക്കു 
നോക്കി... ത്വല്‍ഹക്ക്‌ ആ ദര്‍ശനം സഹിക്കാനായില്ല. അല്ലാഹുവില്‍ സമര്‍പ്പിച്ച്‌ 
അദ്ദേഹം തന്റെ വാള്‍ ചുഴറ്റിക്കൊണ്ടിരുന്നു. ത്വല്‍ഹക്ക്‌ 
മുന്നോട്ടുപോവാനാവാത്തവിധം ക്ഷീണിതനാണ്‌ റസൂല്‍ (സ). നായകനെ തന്റെ നെഞ്ചിലേക്ക്‌ 
ചായ്‌ച്ചുകിടത്തി പരമാവധി അകലത്തേക്ക്‌ അദ്ദേഹം വാള്‍ ചുഴറ്റും. ശത്രുക്കള്‍ അല്‍പം 
ദൂരേക്കുനിങ്ങിയാല്‍ നബി(സ)യെ താഴെയിരുത്തി ശത്രുക്കളിലേക്ക്‌ കുതിക്കും; വര്‍ധിത 
ആവേശത്തോടെ പോരാടും. പെട്ടെന്ന്‌ തിരിഞ്ഞുവന്ന്‌ നബി(സ)യെ താങ്ങിയെടുത്ത്‌ പര്‍വതം 
കയറും. എതിരാളികളെ തുരത്തി നബി(സ)യെ മലമുകളിലെത്തിക്കുവോളം 
ഇതാവര്‍ത്തിച്ചുകൊണ്ടിരുന്നു. മലമുകളില്‍ തിരുദൂതര്‍ തളര്‍ന്ന്‌ 
ഒറ്റക്കിരിക്കുന്നത്‌ ദൂരെനിന്ന്‌ സ്വിദ്ദീഖ്‌ (റ)ന്റെ ദൃഷ്‌ടിയില്‍പെട്ടു. 
അബൂഉബൈദ(റ)യെയും കൂട്ടി നബി (സ)യെ ശുശ്രൂഷിക്കാന്‍ അദ്ദേഹം ഓടിയെത്തിയപ്പോള്‍ 
`എന്നെ വിടൂ; നിങ്ങളുടെ കൂട്ടുകാരന്‌ സേവനംചെയ്‌തു കൊടുക്കൂ' എന്നായിരുന്നു 
റസൂലി(സ)ന്റെ പ്രതികരണം. തൊട്ടകലെ ബോധമറ്റുകിടക്കുന്ന ത്വല്‍ഹ(റ)യെ അപ്പോഴാണവര്‍ 
കാണുന്നത്‌. കൂട്ടുകാരനെ വാരിയെടുത്ത സ്വിദ്ദീഖ്‌(റ) ഞെട്ടിപ്പോയി. വാളിന്റെയും 
കുന്തത്തിന്റെയും മാരകമുറിവുകള്‍ക്കു പുറമെ ശരീരത്തില്‍ തറച്ചുകയറിയ ധാരാളം 
അസ്‌ത്രങ്ങളും. ചില വിരലുകള്‍ അറ്റുപോയിരിക്കുന്നു. എല്ലാം കൂടി എണ്‍പതോളം 
മുറിവുകള്‍...! ചീറിവന്ന അസ്‌ത്രങ്ങള്‍ സ്വശരീരംകൊണ്ട്‌ ഏറ്റുവാങ്ങി മഹാന്‍ ദൂതരെ 
സംരക്ഷിച്ചു. നബി(സ) നല്‍കിയ `ജീവിച്ചിരിക്കുന്ന രക്തസാക്ഷി' എന്ന 
ഓമനപ്പേരിലായിരുന്നു പിന്നീട്‌ ത്വല്‍ഹ വിശ്രുതനായത്‌. (രിജാലുന്‍ ഹൗലറസൂല്‍: 262)
മജ്ജയും മാംസവുമുള്ള ഒരു കൂട്ടം മനുഷ്യര്‍ അവരുടെ നായകനെ കാത്തുസൂക്ഷിച്ചതിന്റെ 
ചെറിയ മാതൃകയാണിത്‌. അവര്‍ക്ക്‌ മക്കളുണ്ടായിരുന്നു. ഭാര്യമാരും 
കുടുംബവുമുണ്ടായിരുന്നു. ആരെയും പോലെ കുറെ പച്ചയായ സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കാന്‍ 
പ്രതീക്ഷിച്ചിരുന്നവരായിരുന്നു പ്രവാചകര്‍(സ)യുടെ പ്രിയകൂട്ടുകാരും. പക്ഷേ, അത്തരം 
ഭൗതിക പ്രതിസന്ധികളൊന്നും അവരുടെ നായകനുവേണ്ടി ആയുധങ്ങള്‍ക്കു നേരെ 
നെഞ്ചുവിരിക്കാനും കൂരമ്പുകള്‍ ഏറ്റുവാങ്ങാനും അവര്‍ക്കു പ്രതിബന്ധമായില്ല. 
സമാനതകളില്ലാത്ത ബന്ധമാതൃകകളാണ്‌ അന്ന്‌ അറേബ്യയില്‍ വെളിപ്പെട്ടത്‌.
നബി(സ)ക്കൊപ്പംനിന്ന്‌ ജീവിതംകൊണ്ട്‌ സ്വഹാബികള്‍ ചരിത്രമെഴുതിയെങ്കില്‍, അവിടുത്തെ 
വിയോഗാനന്തരമോ? നബിസ്‌മരണയായിരുന്നു അവരുടെ ആത്മാവിന്റെ ഊര്‍ജം. അവിടുത്തെ 
സ്‌മരിച്ച്‌ അപദാനങ്ങള്‍ പറഞ്ഞിരിക്കുക ശിഷ്യരുടെ പതിവായിരുന്നു. നബിയെക്കുറിച്ചു 
കേട്ടാല്‍ കണ്ണുനിറയും. ഉപയോഗിച്ച വസ്‌തുക്കള്‍ കണ്ടാല്‍ ഹൃദയം വിങ്ങും. 
തിരുദൂതരുടെ പേരുപറയേണ്ടിവന്നാല്‍ കണ്‌ഠമിടറുന്നതിനാല്‍ അതു പൂര്‍ത്തിയാക്കാന്‍ 
പലപ്പോഴും അവര്‍ക്ക്‌ കഴിയാറില്ല. ഒന്നാം ഖലീഫയായി സിദ്ദീഖ്‌(റ) സ്ഥാനമേറ്റയുടന്‍, 
മദീനവിട്ട്‌ ശാമിലേക്ക്‌ യാത്രതിരിക്കാനും അവിടെ ഇസ്‌ലാമിക സേവനവുമായി കഴിയാനും 
അനുമതി ചോദിച്ച്‌ നബി(സ)യുടെ ബാങ്കുകാരന്‍ ബിലാല്‍(റ) എത്തി. ഖലീഫ പ്രതികരിച്ചു: 
`അരുത്‌, പിന്നെ ഞങ്ങള്‍ക്കുവേണ്ടി ആരു ബാങ്കുകൊടുക്കും?' ദൃഢമായിരുന്നു ബിലാലിന്റെ 
തീരുമാനം. അദ്ദേഹം വികാരഭരിതനായി പറഞ്ഞു: ``താങ്കള്‍ ഉമയ്യത്തിന്റെ പീഡനത്തില്‍ 
നിന്ന്‌ എന്നെ മോചിപ്പിച്ചത്‌ താങ്കളുടെ അടിമയായി ജീവിക്കാനായിരുന്നുവെങ്കില്‍ 
ഞാനിവിടെ തുടരാം; അല്ല, ഇസ്‌ലാമിനു വേണ്ടിയായിരുന്നുവെങ്കില്‍ എനിക്കു സമ്മതം 
തന്നേപറ്റൂ. എന്റെ പ്രവാചകന്നല്ലാതെ ആര്‍ക്കുവേണ്ടിയും ബാങ്കുകൊടുക്കാന്‍ ഈ 
ബിലാലിനാവില്ല.'' സിദ്ദീഖ്‌(റ) ബിലാലിനെ പോകാന്‍ അനുവദിച്ചുവെന്ന്‌ ചരിത്രത്തില്‍ 
പ്രമുഖഭാഷ്യം. ബാങ്കുകൊടുക്കാതെ ഇസ്‌ലാമികസേവനവുമായി ബിലാല്‍(റ) പിന്നീടു ജീവിച്ചു. 
വര്‍ഷങ്ങള്‍ക്കു ശേഷം ഖലീഫാ ഉമര്‍(റ)ന്റെ ഭരണകാലം. തന്റെ ഭരണീയരുടെ വിവരം തിരക്കി 
മഹാന്‍ ശാം പ്രവിശ്യ സന്ദര്‍ശിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടുത്തുകാര്‍ ഒന്നിച്ചൊരു 
അഭ്യര്‍ത്ഥന ഉമര്‍(റ)വിന്റെ മുന്നില്‍ വച്ചു: ``അങ്ങ്‌ ബിലാലിനോട്‌ ഒരിക്കലെങ്കിലും 
ബാങ്കുകൊടുക്കാന്‍ കല്‍പിക്കണം. ഞങ്ങളൊക്കെയും അതുകേള്‍ക്കാന്‍ 
കൊതിച്ചിരിക്കുകയാണ്‌.'' ഉമര്‍(റ)വിനും അതിയായ താല്‍പര്യമുള്ള കാര്യമായിരുന്നു 
അത്‌. അങ്ങനെ, ഖലീഫയുടെ നിര്‍ദ്ദേശത്തിനു വഴിപെട്ട്‌ ബിലാല്‍ (റ) ദീര്‍ഘകാലത്തിനു 
ശേഷം ബാങ്കുകൊടുക്കാന്‍ തയ്യാറെടുത്തു. അദ്ദേഹത്തിന്റെ ഗംഭീരസുന്ദരസ്വരം ശാമിനെ 
കോരിത്തരിപ്പിച്ച്‌ അന്തരീക്ഷത്തിലൂടെ ഒഴുകി. ... അല്ലാഹുഅക്‌ബര്‍... പക്ഷേ, 
അശ്‌ഹദുഅന്ന മുഹമ്മദ... പൂര്‍ത്തിയാക്കാന്‍ മഹാനായില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ 
നൂറുകൂട്ടം ചിന്തകളുടെ വേലിയേറ്റമുണ്ടായിക്കാണും. ഹിജ്‌റക്കുശേഷം പനിപിടിച്ചത്‌, 
റസൂല്‍(സ) പ്രത്യേകമായി പ്രാര്‍ത്ഥിച്ചത്‌, ബാങ്ക്‌ നിയമമായപ്പോള്‍ മറ്റാരെയും 
പരിഗണിക്കാതെ തന്നോട്‌ മുത്ത്‌നബി(സ) അതിനു കല്‍പിച്ചത്‌, ഏറ്റവുമൊടുവില്‍ 
ശിര്‍ക്കിന്‍ കോട്ടകള്‍ ഭേദിച്ച്‌ മക്ക ഇസ്‌ലാമിനു കീഴൊതുങ്ങിയ 
ചരിത്രപ്രധാനദിനത്തില്‍, ഇസ്‌ലാമിനുമുമ്പ്‌ അവഗണിക്കപ്പെടാനും പീഡനമേല്‍ക്കാനും 
മാത്രം വിധിക്കപ്പെട്ടിരുന്ന എന്നെയും തന്നെപ്പോലെ കറുത്ത മറ്റൊരു നീഗ്രോ 
ഉസാമയെയും ഇരുവശങ്ങളിലും നിറുത്തി ഞങ്ങളുടെ തോളില്‍ കൈവച്ച്‌ അറേബ്യന്‍ സവര്‍ണരുടെ 
ആത്മാവ്‌ ചവിട്ടിമെതിച്ച്‌ പുണ്യറസൂല്‍(സ) കഅ്‌ബയിലേക്ക്‌ നടന്നു നീങ്ങിയത്‌, 
കഅ്‌ബക്കു മുകളില്‍ കയറി സര്‍വമാന പീഡിതരുടെയും അവകാശപ്രഖ്യാപനം നടത്താന്‍ 
എന്നോടുതന്നെ നായകന്‍ കല്‍പിച്ചത്‌... അങ്ങനെ പലതും... ബിലാലിന്റെ ശരീരം വിറകൊണ്ടു. 
വാക്ക്‌ പതറി. ആകെ വിയര്‍ത്തുകുളിച്ച്‌ പരിസരം മറന്നു. ബാങ്കിനു പകരം മഹാന്‍ 
ആര്‍ത്തുകരഞ്ഞു. ഹൃദയഭേദകരംഗം. ശാമിലൂടെ അന്ന്‌ കൂട്ടക്കരച്ചിലൊഴുകി; 
കേട്ടവര്‍ക്കൊക്കെയും മുത്തുനബിയോടൊത്ത്‌ മദീനയിലുണ്ടായ സുന്ദരജീവിതം ഓര്‍മയില്‍ 
മിന്നിമറഞ്ഞു. അവരൊക്കെയും കരഞ്ഞുകൊണ്ടിരുന്നു. അന്നുവരെയും കരയാത്തത്ര 
ശക്തമായിരുന്നു അവരുടെ ആര്‍ത്തനാദങ്ങളെന്നും അന്ന്‌ വളരെ നേരം കരഞ്ഞിരുന്നത്‌ 
ഖലീഫയായിരുന്നു വെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്‌. (രിജാലുന്‍ ഹൗലറസൂല്‍: 
70)
പറഞ്ഞല്ലോ, തിരുവഫാത്തിനു ശേഷം നബി സ്‌മരണയായിരുന്നു അവരുടെ ജീവിതഗതി 
നിര്‍ണയിച്ചിരുന്നതെന്ന്‌. മുസൈലിമയുടെ ലക്ഷക്കണക്കിനുള്ള കപടസേനക്കെതിരെ അരങ്ങേറിയ 
യമാമയുദ്ധം. ഇടക്കുവച്ച്‌ അല്‍പം ആവേശംനശിച്ച മുസ്‌ലിംഅണികളെ ശത്രുസൈന്യം 
കീറിമുറിച്ചു. പരാജയം അവരെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നു. സേനാനായകന്‍ 
ഖാലിദ്‌(റ)വിന്റെ തമ്പില്‍വരെ ശത്രുക്കളെത്തി. വിശ്വാസികളുടെ ആലസ്യം തിരിച്ചറിഞ്ഞ 
`പ്രവാചകരുടെ പ്രഭാഷകന്‍' സാബിത്‌ബ്‌നു ഖൈബ്‌(റ) അത്യുച്ചത്തില്‍ വിളിച്ചുചോദിച്ചു: 
``കൂട്ടുകാരേ, ഇങ്ങനെയായിരുന്നോ നാം പ്രവാചകനൊപ്പം യുദ്ധം ചെയ്‌തിരുന്നത്‌...?'' 
അതൊരു പ്രഖ്യാപനമായിരുന്നു. തോല്‍വിയിലേക്കു നീങ്ങിയിരുന്ന മുസ്‌ലിം അണികള്‍ 
ഊര്‍ജസ്വലരായി. നബിയെ ഓര്‍ത്ത്‌ അവരുടെ ആവേശം ഇരട്ടിച്ചു. പിന്നീടൊരു 
ജീവന്‍മരണപോരാട്ടം തന്നെ നടന്നു. അവസാനം മുസൈലിമയുടെ ഭീമന്‍സൈന്യം തറപറ്റുക തന്നെ 
ചെയ്‌തു. മറ്റുപല രംഗങ്ങളിലും `മുഹമ്മദെന്ന' നാമം, നബി(സ)യെക്കുറിച്ചുള്ള ഓര്‍മകള്‍ 
അവര്‍ക്ക്‌ വെളിച്ചം പകര്‍ന്നത്‌ യാഥാര്‍ത്ഥ്യം.
സ്വഹാബികളില്‍നിന്ന്‌ പില്‍ക്കാലത്തേക്ക്‌ വരിക. അവിടെയും നബിസ്‌നേഹവും സ്‌മരണയും 
വഴിനിശ്ചയിച്ചൊരു സമൂഹത്തെയാണ്‌ നമുക്ക്‌ കാണാനാവുന്നത്‌. നബി (സ) സഹായിയാണെന്നും 
(വി.ഖു 5/55) അവിടുന്ന്‌ സര്‍വഭാരങ്ങളും ഇറക്കിവയ്‌ക്കുമെന്നും (7/157) കൃപാലുവും 
കരുണാദായകനുമാണെന്നു (9/128)മൊക്കെ വ്യക്തമായി മനസ്സിലാക്കി, അതില്‍ വലിയമോഹം 
പുലര്‍ത്തിയിരുന്നു അവര്‍. ഇമാം അബൂഹനീഫതുല്‍ കൂഫി(റ)യെ പരിചയപ്പെടുത്തേണ്ടതുണ്ടോ? 
അദ്ദേഹത്തിന്റെ ജ്ഞാനവൈപുല്യത്തിനു പ്രമാണമായി ``പണ്ഡിതര്‍ മുഴുക്കെ 
ദീന്‍കാര്യങ്ങളില്‍ അബൂഹനീഫയുടെ ആശ്രിതരാണെ''ന്ന ഇമാം ശാഫി(റ)യുടെ പ്രസ്‌താവന 
മാത്രംമതി. പലിശയാവുമോ എന്നു സന്ദേഹിച്ച്‌ കടം മടക്കി നല്‍കാനുള്ളവന്റെ മരത്തണല്‍ 
ഉപയോഗിക്കാതെ പൊരിവെയിലില്‍ നിന്ന്‌ കഷ്‌ടപ്പെട്ട പരമ ഭക്തന്‍...! പ്രവാചകപ്രേമം 
നിറഞ്ഞു കവിഞ്ഞ ഇമാമുല്‍ അഅ്‌ളമിന്റെ ഹൃദയത്തില്‍ നിന്ന്‌ ഒരു കാവ്യമഞ്‌ജരിയായി 
അത്‌ കുത്തിയൊഴുകി- അല്‍ഖസ്വീദതുല്‍ നുഅ്‌മാനിയ്യ. പ്രേമത്തിന്റെ പാരവശ്യത്തില്‍ 
തന്റെ നായകനോട്‌ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്‌ ശ്രദ്ധിക്കുക: ``നേതാക്കളുടെ 
നായകാ, അങ്ങയുടെ സംരക്ഷണവും സംതൃപ്‌തിയും കൊതിച്ച്‌ ഞാനിതാ വന്നിരിക്കുന്നു. 
അല്ലാഹുവാണെ, എനിക്ക്‌ അങ്ങയെ മാത്രം കാംക്ഷിക്കുന്ന പ്രേമാതുരമായൊരു 
ഹൃദയമുണ്ടെന്ന്‌ സൃഷ്‌ടിശ്രേഷ്‌ഠരേ, അങ്ങറിഞ്ഞാലും... എന്റെ നായകാ, എന്റെ 
ദൈന്യതകളില്‍ അവിടുന്ന്‌ ശിപാര്‍ശകനാവണം. അങ്ങയുടെ സമൃദ്ധിയില്‍ തല്‍പരനാണു ഞാന്‍. 
അങ്ങയുടെ ഔദാര്യത്തില്‍ കൊതിയുള്ള ഈ അബൂഹനീഫയ്‌ക്ക്‌, താങ്കളല്ലാതെ മറ്റാരുണ്ട്‌? 
അങ്ങുന്ന്‌ ഉന്നതശിപാര്‍ശകനാണല്ലോ, അങ്ങയെ പ്രാപിച്ചവര്‍ക്ക്‌ നേട്ടം ലഭിക്കുകയും 
ചെയ്യും. അതുകൊണ്ട്‌, അങ്ങയുടെ ആതിഥ്യം എനിക്കു ശിപാര്‍ശയാക്കി തന്നീടേണം. നാളെ 
അങ്ങയുടെ കൊടിക്കീഴില്‍ ഒരുമിക്കാമെന്ന പ്രതീക്ഷയുണ്ടെനിക്ക്‌.'' നോക്കൂ, 
നബിസ്‌നേഹത്തിന്റെ തേനൊഴുക്കി പുണ്യറസൂല്‍(സ)യിലേക്ക്‌ അടുത്തുനിന്ന്‌, തന്റെ സര്‍വ 
വിജയങ്ങളുടെയും മുഖ്യകാരണമായി നബിയെ കാണുകയാണ്‌ മഹാന്‍. പുണ്യനായകനില്‍നിന്ന്‌ 
ശഫാഅത്തും സഹായവും വളച്ചുകെട്ടില്ലാതെ ആവശ്യപ്പെടുകയും ചെയ്യുന്നു. മാലിക്‌ബ്‌നു 
അനസ്‌(റ)വിനും ഇതേ സ്വഭാവമായിരുന്നു. ശൈഖ്‌ രിഫാഈ(റ) റൗളയിലെത്തി പ്രകടിപ്പിച്ചതും 
ഇതേ വികാരം. മറ്റു പൂര്‍വികനായകര്‍ മുഴുക്കെ തുടര്‍ന്നുവന്നത്‌ വിരുദ്ധമായൊരു 
വിശ്വാസമായിരുന്നില്ല. ഇബ്‌നുഹജര്‍(റ)നെപ്പോലുള്ള മഹാപ്രതിഭകള്‍ 
വിശദവ്യാഖ്യാനങ്ങള്‍ കൊണ്ട്‌ ആധികാരികത തെളിയിച്ച ഖസ്വീദതുല്‍ബുര്‍ദയിലൂടെ ഇമാം 
ബൂസ്വൂരി(റ) പ്രകടിപ്പിക്കുന്ന നബിപ്രേമത്താലുള്ള ആത്മസാക്ഷാല്‍കാരത്തിന്റെ പതംവന്ന 
വര്‍ണനകള്‍ അറിയാത്തവരില്ല. ഇതൊക്കെയും ഒരു വിശ്വാസി എങ്ങനെ അവഗണിച്ചുതള്ളും? രണ്ടു 
സാധ്യതകളാണ്‌ മുമ്പിലുള്ളത്‌. ഒന്നുകില്‍, ഇസ്‌ലാം കടന്നുവന്ന പൂര്‍വിക ജ്ഞാനധാര 
മുഴുക്കെ അവിശുദ്ധരും അധാര്‍മികളുമാണെന്ന്‌ ധിക്കാരം പറയുക. അല്ലെങ്കില്‍, അവര്‍ 
പഠിച്ചറിഞ്ഞു പ്രചരിപ്പിച്ചതൊന്നുമല്ല യഥാര്‍ത്ഥ മതം. മറിച്ച്‌, നബി(സ)യെന്നു 
കേള്‍ക്കുമ്പോഴേക്ക്‌ മുഖം വക്രിക്കുന്ന പില്‍ക്കാല ബിദ്‌അത്തുകാര്‍ കണ്ടെത്തി 
പുറത്തിറക്കുന്ന റെഡിമെയ്‌ഡ്‌ ആശയ സമാഹാരമാണതെന്ന്‌ കണ്ണടച്ചു വിശ്വസിക്കുക. 
ഉണര്‍ന്നിരിക്കുന്ന വായനക്കാരാ, രണ്ടിലൊന്ന്‌ താങ്കള്‍ക്കു സ്വീകാര്യമല്ലെങ്കില്‍, 
അബൂഹനീഫ(റ)യുടെ പാതയിലേക്ക്‌ നമുക്ക്‌ നീങ്ങാം.
കേരളചരിത്രത്തിലും പ്രവാചകപ്രേമ കീര്‍ത്തനങ്ങളുടെ ഒരു പൂങ്കുയിലിനെ കാണാം. 
ബ്രിട്ടീഷുകാരന്റെ പൂട്ടിയിട്ട കല്‍തുറുങ്കില്‍ നിന്ന്‌ ഇറങ്ങിനടന്ന 
ആത്മീയാചാര്യന്‍ ഉമറുല്‍ ഖാസി(റ), മമ്പുറംതങ്ങളുടെ കൂട്ടുകാരന്‍, പണ്ഡിതന്‍, 
ജനനായകന്‍. പില്‍ക്കാലക്കാരനായ മഹാന്‍, നബിസ്‌നേഹത്തിനു മുമ്പില്‍ 
മടിച്ചുനില്‍ക്കുകയായിരുന്നില്ല. പ്രേമഭാരം നിറഞ്ഞു കനത്ത ഹൃദയവുമായി റൗളക്കുചാരെ 
എത്തിയപ്പോള്‍ കഅ്‌ബി(റ)നെ പോലെ, ഹസന്‍(റ)നെപോലെ, അബൂഹനീഫ(റ)യെയും രിഫാഈ(റ)യെയും 
പോലെ പ്രവാചകവര്‍ണനകളുടെ മധുരംകുതിര്‍ത്ത ഖണ്ഡകാവ്യം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ 
നിന്ന്‌ കുത്തിയൊഴുകി:
``നബിയുടെ ഖബര്‍ സന്ദര്‍ശനാര്‍ത്ഥം ഞാന്‍ മദീനയിലെത്തി. അവിടുത്തെ 
പരിമളമാസ്വദിച്ച്‌ ഞാനങ്ങനെ നില്‍ക്കുമ്പോള്‍ നബിക്കുള്ള സ്ഥാനമാനങ്ങളുടെ 
ഗാംഭീര്യതയോര്‍ത്ത്‌ എനിക്ക്‌ സ്വബോധം നഷ്‌ടപ്പെടുന്ന അവസ്ഥയുണ്ടായി. 
നബിസ്‌നേഹത്തിന്റെ ആധിക്യം കൊണ്ടായിരുന്നു ഇത്‌. അങ്ങയെ എപ്പോഴും 
സ്‌നേഹിക്കുന്നവനാണ്‌ പാപിയാം ഉമര്‍. സ്വലാത്ത്‌ സലാമുകള്‍ മുഖേന പരലോകവിജയം ഞാന്‍ 
ഇഷ്‌ടപ്പെടുന്നു. അങ്ങയുടെ ശ്രേയസ്സ്‌ ആഗ്രഹിച്ചുകൊണ്ട്‌ അങ്ങയുടെ ഉമ്മറപ്പടിയിലിതാ 
ഉമര്‍ വന്നണഞ്ഞിരിക്കുന്നു. ഉണങ്ങാതെ കവിള്‍ത്തടത്തിലൂടെ ചാലിട്ടൊഴുകുന്ന 
കണ്ണുനീര്‍ കൊണ്ട്‌ അങ്ങയുടെ ഔദാര്യമാണ്‌ ഞാന്‍ പ്രതീക്ഷിക്കുന്നത്‌. 
മുന്‍ഗാമികളിലും പിന്‍ഗാമികളിലും അങ്ങയെപ്പോലൊരു മാന്യനെ കാണാനാവില്ലല്ലോ, 
സൃഷ്‌ടിശ്രേഷ്‌ഠരേ...'' ഉമര്‍ ഖാസി(റ)യുടെ പ്രേമവിലാസങ്ങള്‍ ഇങ്ങനെ തുടരുന്നു. 
നബി(സ)യുടെ ചാരത്തെത്തിയപ്പോള്‍, നബിസ്‌നേഹത്തിന്റെ നെരിപ്പോടായി മാറിയ 
അദ്ദേഹത്തിന്റെ ഹൃദയം പൊട്ടിപ്പോവുകയാണ്‌. ബിലാല്‍(റ) കരഞ്ഞതുപോലെ കണ്ണുകള്‍ 
ബാഷ്‌പമൊഴുക്കുകയും ചെയ്യുന്നു. പൈശാചിക ദുര്‍ബോധനകളുടെ വൈവിധ്യങ്ങളുണ്ടാവുമ്പോഴും 
ഈ മാതൃകകളില്‍ ഉറച്ചുനില്‍ക്കുക. നബിസ്‌നേഹം നിറഞ്ഞൊരു ഹൃദയവും അതിന്റെ 
പ്രകടിതരൂപമായിത്തീരുന്ന ഒരു ശരീരവും നേടിയെടുക്കാനാവുമെങ്കില്‍, നമുക്കാരെ 
പേടിക്കണം? ഞങ്ങള്‍ ത്വല്‍ഹയാവാന്‍ കഴിയാത്ത ഭാഗ്യദോഷികള്‍. ഉഹ്‌ദിന്റെ ഭീകരതയില്‍ 
ഒപ്പംനിന്ന്‌ ജീവിതം സമര്‍പ്പിച്ചവര്‍ക്ക്‌ സ്വര്‍ഗീയസൗഹൃദം തന്നെ വാഗ്‌ദാനം ചെയ്‌ത 
നായകരേ, അങ്ങയെയും അങ്ങയുടെ പ്രിയകൂട്ടുകാരെയും സ്‌നേഹിക്കുന്നതിനാല്‍ മഹ്‌ശറയുടെ